ഹോങ്കോങ്ങില് ഒരു സര്ക്കാര് ബാങ്ക് രണ്ടു
മുഖം മൂടികള് കൊള്ളയടിക്കുന്നു.
തത്സമയം മുഖംമൂടി നേതാവിന്റെ ഇടിവെട്ട്ഡയഗോല്
താഴെ പ്രസ്തുത്..
"പണം സര്ക്കരിന്റെതാണ്. ജീവന്
നിങ്ങളുടെതും. എല്ലാവരും തറയില് കമന്നു
കിടക്കുക"
ധാ കിടക്കുന്നു എല്ലാം കൂടി തറയില്. എത്ര
പെട്ടെന്നാണ് കാര്യം മനസിലായത്
എന്ന് നോക്കുക. വേറെ വല്ലതും ആണ്
പറഞ്ഞത് എങ്കില് വാക്ക്
തര്ക്കം അനുനയം ഒക്കെ ഉണ്ടാവുമായിരുന്
നു. ഇല്ലേ ?
ഇതിനാണ് മനസ് മാറ്റുക എന്ന് പറയുന്നത്.
സാധാരണ ചിന്തിക്കുന്ന രീതി മാറ്റുക.
ഇതിനിടയില് ഒരു സ്ത്രീ മേശപ്പുറത്തു
മലര്ന്നു കിടന്നു. ഇത് കണ്ട കള്ളന്
"മാഡം ഇതൊരു ബാങ്ക് കൊള്ളയാണ്.
ബലാല്സംഗം അല്ല.
വെറുതെ മെനക്കെടുത്തരുത്"
തറയില് കമന്നു കിടന്നവര് പോലും ചിരിച്ചു
പോയി.
ഇതിനാണ് പ്രൊഫഷനലിസം എന്ന്
പറയുന്നത്. സ്വന്തം ജോലിയില്
മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
എന്തായാലും സാമാന്യം ഭേദപ്പെട്ട
കവര്ച്ച നടത്തി കള്ളന്മാര് മുങ്ങി. കൊള്ള
മുതലുമായി താവളത്തില് എത്തിയപ്പോള്
ഇളയ കള്ളന് (MBA) മൂത്ത കള്ളനോട്
(നാലാം ക്ലാസും ഗുസ്തിയും) പറഞ്ഞു.
"നമുക്കിതൊന്നു എണ്ണി വീതിക്കാം"
നാലാം ക്ലാസ് പറഞ്ഞു " അത്
പ്രായോഗികം അല്ല.
വളരെയേറെ പണം ഉണ്ട്.
എണ്ണിതീര്ക്കാന് എളുപ്പമല്ല.
വല്ലവരും കണ്ടാല് റിസ്ക് ആണ്.
നാളെ പത്രത്തില് വരുമല്ലോ കൃത്യമായ തുക.
അത് നോക്ക്യാല് പോരെ ?"
ഇതിനാണ് എക്സ്പീരിയന്സ് എന്ന്
പറയുന്നത്. അതിനു വിദ്യഭ്യാസത്തെക്കാള്
പ്രായോഗിക ജ്ഞാനം കൂടും.
കള്ളന്മാര് പണം ഒളിച്ചു വച്ച് രണ്ടു ലാര്ജ്
വീശി സുന്ദരസ്വപ്നങ്ങള് കണ്ടു
സുഖമായി ഉറക്കമായി.
ഇനി തിരിച്ചു ബാങ്കിലേക്ക് ചെല്ലാം.
അവിടെ ഇതിലും രസകരമായ സംഭവങ്ങള്
അരങ്ങേറുകയാണ്.
കള്ളന്മാര് പോയ ശേഷം ബാങ്ക് മാനേജര്
ഏരിയ മാനേജരെ വിളിച്ചു
വിവരം പറഞ്ഞു. 20 കോടി പോയി.
പോലിസിനെ വിളിക്കാന് അഭ്യര്ഥിച്ചു.
ഏരിയ മാനേജര് പറയുന്നത് കേള്ക്കുക
"മണ്ടന്. നില്കെടോ കിടന്നു ചാടാതെ.
കള്ളന്മാര് എടുത്തത് 20 കോടി.
അവിടെ ബാക്കി എത്രയുണ്ട് ?"
മാനേജര് : 10 കോടി
ഏരിയ : അതു നമുക്ക് പങ്കിട്ടു എടുക്കാം.
പിന്നെ നമ്മള് നേരത്തെ അമുക്കിയ 70
കോടിയും കൂടി ആ കള്ളന്മാരുടെ ചുമലില്
കെട്ടി വച്ചെരെ"
മാനേജര് : ങേ ?
ഏരിയ ; നൂറു കോടി കള്ളന്മാര് കൊണ്ട്
പോയി. മനസ്സിലായോ ?
മാനേജര് : ഹായ് ഹായ് ..
ഇതിനാണ് ഒഴുക്കിനൊപ്പം നീന്തുക എന്ന്
പറയുന്നത്. ഒരു എതിര് ശക്തിയെ /
സംഭവത്തെ /
ചുറ്റുപാടിനെ ബുദ്ധിപൂര്വ്വം ഉപയോഗിച്ച്
സ്വയം ലാഭം ഉണ്ടാക്കുക.
ഏരിയ മാനേജര് ബാങ്ക്
മാനേജരുടെ കാതില്
മൂളി "എല്ലാ മാസവും ബാങ്ക്
കൊള്ളയടിക്കപ്പെടണേ ദൈവമേ"
പിറ്റേന്ന് TV വാര്ത്ത. ബാങ്കില്
നിന്നും നൂറു കോടി കളവു പോയിരിക്കുന്നു.
കള്ളന്മാര് ഞെട്ടി എഴുന്നേറ്റു
അന്തം വിട്ടു. കുത്തിയിരുന്നു എണ്ണാന്
തുടങ്ങി. അങ്ങേയറ്റം 20 കോടി മാത്രം !
ബാക്കി 80 കോടി എവിടെ ?
MBA ക്കാരന് കള്ളന് നെടുവീര്പ്പിട്ടു.
"നമ്മള് ജീവന് പണയപ്പെടുത്തി നേടിയത് 20
കോടി. ആ കള്ള മാനേജര് ഒരു കള്ളം പറഞ്ഞു
മേലനങ്ങാതെ നേടിയത് 80 കോടി.
വിദ്യാഭ്യാസം കൊണ്ടുള്ള
മെച്ചം കണ്ടോ
Thursday, 25 December 2014
ബാങ്ക് കൊള്ള
തമാശ
അധ്യാപകന്‍ ടിന്‍റുമോനോട്- അടുത്ത പരീക്ഷയ്‍ക്ക് നീ 75 % മാര്‍ക്ക് വാങ്ങണം
ടിന്‍റുമോന്‍- ഞാന്‍ 100 % മാര്‍ക്ക് വാങ്ങും
അധ്യാപകന്‍- സീരിയസ്സായിട്ടൊരു കാര്യം പറയുമ്പോള്‍ തമാശ പറയല്ലേ..
ടിന്‍റുമോന്‍- നായിന്‍റെ മോനേ.. ആരാ ആദ്യം തമാശ പറഞ്ഞത് ??
ലീവ്
ടിന്റു മോന്റെ അപ്പൂപന്‍- അയ്യോ മോനേ നിന്റെ മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ
ടിന്റുമോന്‍ – ആദ്യം അപ്പൂപ്പന്‍ പോയി ഒളിച്ചോ, അപ്പൂപ്പന്‍ ചത്തെന്നു പറഞ്ഞാ ഞാന്‍ രണ്ടാഴ്ച ലീവ് എടുത്തത്
മയിൽ
യാത്രക്കാരന്‍- ശബരിമലയ്‍ക്ക് എത്ര മൈലുണ്ടെന്നറിയാമോ ?
ടിന്‍റുമോന്‍- ശബരിമലയ്‍ക്ക് മയിലുള്ളതായി അറിയില്ല, പുലികകളുണ്ടെന്നു കേട്ടിട്ടുണ്ട
അച്ഛനെപ്പോലെ
ടീച്ചര്‍- ടിന്‍റുമോന് ആരാകാനാ ആഗ്രഹം ?
ടിന്‍റുമോന്‍- എനിക്ക് അച്ഛനെപ്പോലെ പൈലറ്റാകാനാണ് ആഗ്രഹം
ടീച്ചര്‍- ഓ ! ടിന്‍റുമോന്‍റെ അച്ഛന്‍ പൈലറ്റാണോ ?
ടിന്‍റുമോന്‍- അല്ല, അച്ഛനും പൈലറ്റാകാനായിരുന്നു ആഗ്രഹം
മഞ്ജരി
ടീച്ചർ – മഞ്ജരി വൃത്തത്തിന്റെ ലക്ഷണം പറയൂ??
ടിന്‍റുമോന്‍- മുഴുവൻ അറിയില്ല ടീച്ചർ..
ടീച്ചർ – സാരമില്ല, അറിയാവുന്ന അത്രയും പറയൂ..
ടിന്‍റുമോന്‍- അതു മഞ്ജരിയായിടും!!!
പ്രസവം
ടീച്ചര്‍ – നമ്മുടെ രാജ്യത്ത് ഓരോ പത്തു സെകണ്ടിലും ഒരു സ്ത്രീ പ്രസവിയ്ക്കുന്നുണ്ട്. അതാണ് നമ്മുടെ ജനപ്പെരുപ്പത്തിന് കാരണം .
ടിന്റുമോന്‍ – ഹോ..ഭയങ്കരം …ആ സ്ത്രീയെ എത്രയും വേഗം കണ്ടെത്തി അതില്‍ നിന്നും പിന്തിരിപ്പിയ്ക്കണം
എ 4 ആപ്പിൾ
ടിന്‍റുമോന്‍ റൈംസ്-
A for Apple
B for Big Apple
C for Cheriya Apple
D for Double Apple
E for Ettavum Kunji Apple
F for First paranjille aa Apple
ചന്ദ്രനില്‍ വെള്ളം
വാര്‍ത്ത- ചന്ദ്രനില്‍ വെള്ളം കണ്ടെത്തി
ടിന്‍റുമോന്‍-വെള്ളത്തില്‍ ഞാന്‍ പണ്ടേ ചന്ദ്രനെ കണ്ടെത്തിയതാ, ആരോടും പറഞ്ഞില്ലന്നേയുള്ളൂ
അലുമിന
ടീച്ചര്‍- Al2 O3 എന്നു വച്ചാല്‍ എന്താണ് ?
ചിഞ്ചുമോല്‍- അലുമിന
ടീച്ചര്‍- എങ്കില്‍ Fe2 O3 എന്നാല്‍ എന്താണ് ?
ടിന്‍റുമോന്‍- ഫിലോമിന
സീറ്റ്
ബസില്‍ ടിന്‍റുമോനിരിക്കുന്ന സീറ്റിനരികിലെത്തിയ ഒരാള്‍- ഇതെന്‍റെ സീറ്റാണ്, ഞാനിവിടെ ഒരു ടവ്വല്‍ ഇട്ടിരുന്നു
ടിന്‍റുമോന്‍- അപ്പോ ഒരു ടബിള്‍ മുണ്ട് മടക്കി ഇതിന്‍റെ മുകളിലിട്ടാല്‍ ഈ ബസ് എന്‍റെയാകുവോ ?
റേറ്റ്
ടിന്റുമോന്‍ ക്ഷേത്രത്തിലെ ഉത്സവത്തിലേക്ക് കഥകളി ബുക്ക് ചെയ്യാന്‍ പൊയി.
ടിന്‍റുമോന്‍- കഥകളി റേറ്റ് എത്രയാ ?
കഥകളിക്കാരന്‍- കഥ ദുര്യോധന വധം കളിക്കണ റേറ്റ് ഇരുപത്തയ്യായിരം രൂപാ
ടിന്റുമോന്‍:പതിനായുരം രൂപ തരും, വധിക്കണ്ട.. ഒന്നു വിരട്ടി വിട്ടാല്‍ മതി
വിഷം
ഭാര്യയുമായി പിണങ്ങിയ ടിന്‍റുമോന്‍ ഓഫിസില്‍ ചെന്നിട്ടു ഫോണ്‍ വിളിച്ചു- അത്താഴത്തിനെന്താ ?
ഭാര്യ- വിഷം
ടിന്‍റുമോന്‍- ഞാന്‍ ലേറ്റാവും, നീ കഴിച്ചിട്ടു കിടന്നോ !!
ചോര
ഗര്‍ഭിണിയായ സ്ത്രീയ്‍ക്ക് ചോര കൊടുത്ത ടിന്‍റുമോന്‍ പ്രസവശേഷം കുഞ്ഞുമായി നില്‍ക്കുന്ന സ്ത്രീയുടെ ഭര്‍ത്താവിനോട്-
നന്നായി നോക്കണം കേട്ടോ.. എന്‍റെ ചോരയാ !!
വികാരിയച്ചൻ
പഠനത്തില്‍ മോശമായ ടിന്‍റുമോനെ ഉപദേശിക്കാനെത്തിയ വികാരിയച്ചന്‍- എല്ലാ മക്കളും അച്ഛന്‍മാരെപ്പോലെ പഠിച്ച് മിടുക്കന്‍മാരാകണം. നമ്മുടെ എസ്ഐ ജോര്‍ജിന്‍റെ അച്ഛന്‍ മുമ്പ് ഇവിടെ എസ്ഐ ആയിരുന്നു.. അതുപോലെ ഡോക്ടര്‍ശിവാദാസിന്‍റെ മകനാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഡോക്ടറായിരിക്കുന്നത്.. ടിന്‍റുമോനും നന്നായി പഠിച്ചാല്‍ അച്ഛന്‍റെ കസേരയില്‍ ഇരിക്കാം..
ടിന്‍റുമോന്‍- അപ്പോള്‍ അച്ചന്‍റെ മകനാണോ ഈ പള്ളിയിലെ അടുത്ത വികാരി ??
പ്രോഗ്രസ് റിപ്പോര്‍ട്ട
അച്ഛന്‍- നിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് എവിടെടാ ?
ടിന്‍റുമോന്‍- അതു ഞാന്‍ രാമുവിനു കൊടുത്തു
അച്ഛന്‍- എന്തിന് ??
ടിന്‍റുമോന്‍- അവന് അവന്‍റെ അച്ഛനെ ഒന്നു പേടിപ്പിക്കാനാ !
ഓര്‍മയ്‍ക്കായി
ടീച്ചര്‍- ഭാര്യയുടെ ഓര്‍മയ്‍ക്കായി ഷാജഹാന്‍ താജ്മഹല്‍ പണിതു.
ടിന്‍റുമോന്‍- അയാള്‍ അത്ര വലിയ മറവിക്കാരനായിരുന്നോ ??
ഉറക്കം
ക്ലാസ് തുടങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കുന്നത് കണ്ട ടിന്‍റുമോനോട് ടീച്ചര്‍- മിടുക്കന്‍.. എല്ലാവരും ടിന്‍റുമോനെ കണ്ടു പടിക്കണം.. വളരെ നല്ല ശീലമാണിത്.. ശരി.. എന്തിനാണ് ടിന്‍റുമോന്‍ പ്രാര്‍ഥിച്ചേ ??
ടിന്‍റുമോന്‍- ഉറങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട് !
നാലുകെട്ട്
ടീച്ചര്‍- എംടിയുടെ നാലുകെട്ടിനെ പറ്റി ടിന്‍റുമോന് എന്താണ് പറയാനുള്ളത് ?
ടിന്‍റുമോന്‍- ഒന്നു കെട്ടിയ എന്‍റെ അച്ഛന്‍റെ കാര്യം കട്ടപ്പൊകയാ..അപ്പോള്‍ നാലു കെട്ടിയ എംടിയുടെ കാര്യം പറയാനുണ്ടോ ??
ദോശ !!
ടീച്ചര്‍- ചൂടാകുമ്പോള്‍ ഖരരൂപത്തിലാകുന്ന ദ്രാവകം ഏതാണ് ?
ടിന്‍റുമോന്‍- ദോശ !!
മോളീ
പള്ളീലച്ചന്‍- ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ നമ്മളെല്ലാം പോകണം ടിന്‍റുമോനേ..
ടിന്‍റുമോന്‍- ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ മോളി മാത്രം പോയാല്‍ പോരേ അച്ചോ ??
ആറില്‍ അഞ്ചു പോയാല്‍
ടീച്ചര്‍- ആറില്‍ അഞ്ചു പോയാല്‍ എന്തു കിട്ടും ?
ടിന്‍റുമോന്‍- അഞ്ചുവിന്‍റെ ശവം കിട്ടും.. അവള്‍ക്കു നീന്താനറിയാന്‍മേല..
ഇന്ത്യയുടെ പ്രസിഡന്‍റ
ടിന്‍റുമോന്‍റെ പ്രാര്‍ഥന- ദൈവമേ എന്നെ ഇന്ത്യയുടെ പ്രസിഡന്‍റ് ആക്കണേ..
അച്ഛന്‍- അതെന്തിനാടാ ??
ടിന്‍റുമോന്‍- ഞാന്‍ പരീക്ഷയ്‍ക്ക് അങ്ങനാ എഴുതിയത് !!
നാണം
ജഡ്ജി- നാണമില്ലേ നിനക്ക് ? ഇത് മൂന്നാം തവണയാണ് കോടതിയില്‍ വരുന്നത് ?
ടിന്‍റുമോന്‍- തനിക്കില്ലേ നാണം ? താന്‍ ഡെയ്‍ലി വരുന്നുണ്ടല്ലോ ??
ഓക്സിജന്
ടീച്ചര്‍- ഓക്സിജന്‍ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. ഇത് കണ്ടു പിടിച്ചത് 1773ലാണ്
ടിന്‍റുമോന്‍- ദൈവം കാത്തു, അതിനു മുമ്പെങ്ങാനും ജനിച്ചിരുന്നെങ്കില്‍ ചത്തുപോയേനെ !!
മരണം
ടിന്‍റുമോന്‍- എന്‍റെ വല്യച്ചന്‍ മരിക്കുന്നതിനു മുന്നേ ആ തീയതിയും സമയവും ഒക്കെ അറിയാമായിരുന്നു
അപ്പുമോന്‍- നിന്‍റെ വല്യച്ചന്‍ ജോല്‍സ്യനായിരുന്നോ ??
ടിന്‍റുമോന്‍- ഹേയ്.. ജഡ്ജി അതൊക്കെ നേരത്തേ പറഞ്ഞു കൊടുത്തായിരുന്നു !!
ഫസ്റ്റ്
ഡ്രൈവിങ് പഠിക്കാനിരിക്കുന്ന ടിന്‍റുമോനോട് ഗിയറില്‍ പിടിച്ചിട്ട് പരിശീലകന്‍- ഫസ്റ്റ് എങ്ങോട്ടാ ?
ടിന്‍റുമോന്‍- ഫസ്റ്റ് നമുക്ക് മാമന്‍റെ വീട്ടില്‍ പോകാം..
മാഷ്
ടിന്‍റുമോന്‍- ആ രാജേഷ് ഇന്നെന്നെ തല്ലി.. ഇനി തല്ലിയാല്‍ ഞാന്‍ ക്ഷമിച്ചെന്നു വരില്ല !
അച്ഛന്‍- നിനക്കു മാഷിനോടു പറഞ്ഞുകൂടായിരുന്നോ ??
ടിന്‍റുമോന്‍- അവന്‍ തന്നെയാണീ രാജേഷ് !!
അച്ഛനാണെന്നു കരുതി
ടിന്‍റുമോന്‍- ആരാടാ തെണ്ടിപ്പട്ടി കഴുവേറീ, ഇരുട്ടത്ത് മറഞ്ഞ് നില്‍ക്കുന്നത് ?
ഇരുട്ടില്‍ നിന്ന്- ഇത് ഞാനാടാ നിന്‍റെ ചിറ്റപ്പന്‍
ടിന്‍റുമോന്‍- ചിറ്റപ്പന്‍ ക്ഷമിക്കണം, ഞാന്‍ അച്ഛനാണെന്നു കരുതി ചോദിച്ചതാ !!
ഫോര്‍മുല
ടീച്ചര്‍- വെള്ളം എല്ലാവരുടെയും വീട്ടിലുള്ളതാണല്ലോ.. ഇനി വെള്ളത്തിന്‍റെ ഫോര്‍മുല പറയൂ..
ടിന്‍റുമോന്‍- H2MgClNaClHNO3CaCO3 Ca(OH)2SnTnHg NiHCl(COOH)O
ടീച്ചര്‍- എന്തുവാടാ ഇത് ?
ടിന്‍റുമോന്‍- എന്‍റെ വീട്ടില്‍ കോര്‍പറേഷന്‍ വെള്ളമാണ് ടീച്ചര്
ഡേ
ഇംഗ്ലിഷ് അധ്യാപകന്‍- ഡേ എന്നതിനുദാഹരണങ്ങള്‍ പറയുക.
മധു- ആനുവല്‍ ഡേ !
സതീഷ്- ബര്‍ത്ത് ഡേ !
ടിന്‍റുമോന്‍- എന്തുവാടേ ?
തപസ്സ്
തപസ്സ് ചെയ്ത് ഈസ്വരനെ പ്രസാദിപ്പിച്ച ടിന്‍റുമോനോട് ദൈവം- വല്‍സാ നിനക്കെന്താണ് വേണ്ടത് ?
ടിന്‍റുമോന്‍- ദൈവമേ, എനിക്കൊരു ബാഗ് നിറയെ പണവും, ഒരു ജോലിയും, പിന്നെ ഒരു ലോഡ് പെണ്ണുങ്ങളെയും തരണേ..
ദൈവം- തഥാസ്തു !
അത് ഫലിച്ചു, ഇന്ന് ടിന്‍റുമോന്‍ ഒരു ലേഡീസ് ഒള്ളി ബസിലെ കണ്ടക്ടറാണ്.
പട്ടിയും മാഷും
അധ്യാപകന്‍- ടിന്‍റുമോന് നീന്തലറിയാമോ ?
ടിന്‍റുമോന്‍- ഇല്ല
അധ്യാപകന്‍- കഷ്ടം, പട്ടികള്‍ക്കു പോലും നീന്താനറിയാം, പട്ടി നിന്നെക്കാള്‍ എത്ര ഭേദമാണ് !
ടിന്‍റുമോന്‍- മാഷിനു നീന്താനറിയാമോ ?
അധ്യാപകന്‍- പിന്നേ, അറിയാം.
ടിന്‍റുമോന്‍- അപ്പോള്‍ പട്ടിയും മാഷും തമ്മിലെന്താ വ്യത്യാസം ?
അനൗണ്‍സ്മെന്‍റ് കൗണ്ടറിൽ
ടിന്‍റുമോനടങ്ങുന്ന 50 പേരുടെ സംഘം തൃശൂര്‍ പൂരത്തിനു പോയി. അവിടെ വച്ച് ടിന്‍റുമോന്‍ കൂട്ടം തെറ്റിപ്പോയി.
അനൗണ്‍സ്മെന്‍റ് കൗണ്ടറില്‍ ചെന്ന് ടിന്‍റുമോന്‍ പറഞ്ഞു- ചേട്ടാ, എന്‍റെ കൂടെ വന്ന 49 പേരെ കാണാതെ പോയി !
കൗണ്ടറിലിരുന്നയാള്‍- 49 പേരെ കാണാതെ പോയെന്നോ ??
ടിന്‍റുമോന്‍- പിന്നെ ഞാനെന്താ പറയണ്ടേ ? എന്നെ കാണാതെ പോയെന്നോ ??
ദൈവമേ ,
ടിന്റുമോന്‍ – അപ്പുറത്തെ വീട്ടുകാര്‍ എന്നെ ദൈവമായിട്ട കാണുന്നെ .
അമ്മ – അത് നിനക്കെങ്ങനെ മനസ്സിലായി ?
ടിന്റുമോന്‍ – ഞാന്‍ അങ്ങോട്ട് ചെന്നപ്പോള്‍ അവര് പറയുകയാ- "ദൈവമേ , നീ പിന്നെയും വന്നോ …!!!"
സിഗരറ്റ്
അച്ഛന്റെ മുന്‍പില്‍ നിന്ന് സിഗരറ്റ് വലിക്കുന്ന ടിന്റുമോനോട് അച്ഛന്‍- എന്താടാ, അച്ഛന്റെ മുന്‍പില്‍
നിന്നാണോ സിഗരറ്റ് വലിക്കുന്നത് ?
ടിന്റുമോന്‍ -അച്ഛനല്ലേ … പെട്രോള്‍ പമ്പ് ഒന്നും അല്ലല്ലോ !
ചെവി കേള്‍ക്കതവരെ
ടീച്ചര്‍- കണ്ണ് കാണാത്തവരെ നമ്മള്‍ അന്ധന്‍ എന്ന് വിളിക്കും, അപ്പോള്‍ ചെവി കേള്‍ക്കാത്തവരെ എന്ത് വിളിക്കും ?
ടിന്റുമോന്‍ -ചെവി കേള്‍ക്കതവരെ അവന്റെ തന്തക്കു വരെ വിളിക്കാം ടീച്ചറേ !
കൊതുക്
കൊതുക് കടി കിട്ടിയ ടിന്റുമോന്‍ കൊതുകിനെ പിടിച്ചിട്ടു വെറുതെ വിട്ടു.
അപ്പുമോന്‍ -എന്താടാ അതിനെ കൊല്ലാതെ വിട്ടത് ?
ടിന്റുമോന്‍ – ഒന്നുമില്ലെങ്കിലും അവന്‍ എന്റെ ചോര അല്ലെഡാ !
വ്യത്യാസം
ടീച്ചര്‍- ആപ്പിളും ഓറഞ്ചും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ് ?
ടിന്‍റുമോന്‍- ഓറഞ്ചിന്‍റെ നിറം ഓറഞ്ചാണ്, പക്ഷെ ആപ്പിളിന്‍റെ നിറം ആപ്പിളല്ല !
പ്ലാസ്റ്റിക് സര്‍ജറി
ടിന്‍റുമോന്‍ ഡോക്ടറോട്- ഈ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ എത്ര രൂപയാകും ?
ഡോക്ടര്‍- ഒരു അഞ്ചു ലക്ഷം രൂപയാകും
ടിന്‍റുമോന്‍- പ്ലാസ്റ്റിക് ഞാന്‍ കൊണ്ടുവന്നാലോ ?
പേരില്‍
അമ്പലത്തില്‍ നിന്നും വന്ന ടിന്റുമോന്‍- അമ്മയുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിച്ചു
അച്ഛന്‍- എന്റെ പേരിലോ ?
ടിന്റുമോന്‍- രാമേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു
തിയറി
ടിന്‍റുമോന്‍റെ തിയറി-
തുമ്പി, ആട് തന്നെയാകുന്നു. എന്തുകൊണ്ടെന്നാല്‍,
പൊന്നോല തുമ്പീ, പൂവാലി തൂമ്പീ, ആട്.. ആട് നീ ആടാട് !
വാര്‍ഷികപരീക്ഷ
വാര്‍ഷികപരീക്ഷക്ക് ഒറ്റ ചോദ്യത്തിനും ഉത്തരമറിയാതെ ഒടുവില്‍ ഉത്തരക്കടലാസില്‍ ടിന്‍റുമോന്‍ ഇങ്ങനെ എഴുതി വച്ചു
-ഒറ്റ തന്തയ്‍ക്കു പിറന്നവനാണെങ്കില്‍ ജയിപ്പിക്കെടാ !!
ക്വട്ടേഷന്‍ ടീം
ടീച്ചര്‍ – ശ്രീ കൃഷ്ണനേ വധിക്കാന്‍ കംസന്‍ അസുരന്മാരെ നാലുപാടും അയച്ചു, ഇതില്‍ നിന്നും എന്തു മനസിലാക്കാം ?
ടിന്റുമോന്‍ – അന്നും ക്വട്ടേഷന്‍ ടീം ഉണ്ടായിരുന്നു !!
ചതിച്ചു,
ടിന്റുമോന്‍ – ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു,
ചുമ്മാ വിളിച്ചതാ.. കൂടെ ഇറങ്ങി പോന്നു !!
ഫേഷ്യല്‍
ടിന്‍റുമോന്‍റെ അമ്മ വീട്ടില്‍ വച്ച് ഫേഷ്യല്‍ ചെയ്യുന്നത് കണ്ട് ടിന്‍റുമോന്‍- എന്താ അമ്മേ ഇത് ?
അമ്മ- സൗന്ദര്യമുണ്ടാകാന്‍ വേണ്ടി ചെയ്യുന്നതാണ് മോനേ !
കുറച്ചു കഴിഞ്ഞ് അമ്മ ക്രീം തുടച്ചു കളയുന്നത് കണ്ട് ടിന്‍റുമോന്‍- ശരിയാകുന്നില്ല അല്ലേ അമ്മേ.?
ഫൈനൽ എക്സിറ്റ്
രാവിലെ എളാപ്പയാണു വീട്ടിൽ
വന്ന്പറഞ്ഞത്..
" റഫീഖ് നാളെ നാട്ടിലേക്ക്
വരികയാണെന്ന് "
എല്ലാവരും ഒരു
നിമിഷം നിശബ്ദരായി.......!
ആരും തിരിച്ചൊന്നും
ചോദിക്കാത്തത് കൊണ്ട് കൂടുതൽ
പറയാതെ
എളാപ്പ തിരിച്ച് പോയി....!
"പോയിട്ടതികം ആയില്ലല്ലൊ....
ഈ
കടങ്ങളൊക്കെ ഇനി ആരാണു
വീട്ടുക.."
അത്
ആലോചിച്ചതും ഉമ്മയുടെ മനസ്സ്
ഒന്ന് പിടഞ്ഞു....!
ഉപ്പയുടെ മനസ്സിൽ ആവലാതി
കൂടുകയായിരുന്നു....
"'മൂത്ത മകൾക്ക് കൊടുക്കാനുള്ളത്
മുഴുവൻ
കൊടുക്കാതെ ഇനിയെങ്ങനെ...'"
ഭാര്യക്കത് കേട്ടപ്പോൾ
തുടങ്ങിയ കണ്ണീരാണു..
"വരുന്നത് തന്നോട്
പറഞ്ഞില്ലല്ലൊ..
കൊണ്ട്വരാനുള്ള
സാധനങ്ങൾസ്വപ്നംകണ്ടത്
വെറുതെയായല്ലൊ..
ഇങ്ങൊട്ട് വരട്ടെ ,ഒരു മിനിറ്റ്
ഞാൻ
സ്വൈര്യം കൊടുക്കൂല.....!
എല്ലാവരുടെയും ചിന്തകൾ
കൂടിക്കൂടി
വരുന്നതിനോടൊപ്പം വീടിന്റെ
നിശബ്ദതയും കൂടിക്കൂടി വന്നു..
അപ്പോഴും റഫീഖ് മുൻപ്
കൊണ്ട് വന്ന
സാധനങ്ങളുടെ പെട്ടികൾ
അലമാരക്ക്
മുകളിലും അട്ടത്തുമിരുന്ന്
മുഖം കനപ്പിച്ച്
വീട്ടുകാരെ നോക്കുന്നുണ്ടായ
ിരുന്നു..
പിറ്റേന്ന് റഫീഖ് വരുന്നത്
എക്സിറ്റിലാണെന്നറിഞ്ഞതും,
കൊണ്ട് വരാൻ
പോകുന്നില്ലെന്നും പറഞ്ഞ്
അനുജന്മാർ ഓരോ വഴിക്ക്
പോയി....!
പിന്നെ കൊണ്ട് വരാൻ
പോയത്
കൂട്ടുകാരനും എളാപ്പയും..
പണ്ട് മകൻ വരുമ്പോൾ
അങ്ങാടിയിൽ കാത്ത് നിന്നിരുന്ന
'ഉപ്പ'
ഇപ്പ്രാവശ്യം വീട്ടിൽ
തന്നെയിരുന്നു..
വീട്ടുപടിക്കൽ വന്ന് നിന്ന
വാഹനത്തിന്റെ
ശബ്ദം കേട്ടാണു
മനസ്സില്ലാമനസ്സോടെ ഉപ്പ
പുറത്തേക്കിറങ്ങിയത്..
അന്നൊക്കെ ഉമ്മ അടുക്കളയിൽ
നിന്ന്
ഓടിക്കിതച്ച് വരുമായിരുന്നു..
ഇത്തവണ
കടങ്ങളൊക്കെ എങ്ങനെ
വീട്ടുമെന്നോർത്ത് ഉമ്മ കട്ടിലിൽ
തന്നെ
കിടന്നു.. ...!
പ്രിയതമന്റെ എല്ലാ വരവിലും
അണിഞ്ഞൊരുങ്ങി നിൽക്കാറുള്ള
ഭാര്യക്ക് ഇത്തവണ
എന്തോ അതിനു
കഴിഞ്ഞില്ലെന്ന്
തോന്നുന്നു..ഉടുത്ത
മേക്സി തന്നെ ധാരാളം..
വാഹനത്തിനരികിൽ നിന്നും
എളാപ്പയാണു
ഉപ്പയെ വിളിച്ചത്..
"എവിടേക്കാണു വെക്കുന്നത്.."
"അകത്തേക്ക് വെക്കാം.."എന്ന്
പറഞ്ഞ്
വാഹനത്തിനകത്തേക്ക്
നോക്കിയപ്പോഴാണു
ആണിയടിച്ച പെട്ടികൾ കണ്ടത്..
ആവലാതികൾ മനസ്സിൽ
നിറഞ്ഞത് കൊണ്ടാകാം
ഉപ്പയുടെ വിതുമ്പലിനപ്പുറ
ത്തേക്ക് വാക്കുകൾ
പുറത്തേക്ക് വന്നില്ല.
പതിവില്ലാതെ കോലായിലേക്ക്
കയറുന്ന
ആളുകളുടെ സംസാരം കേട്ടുകൊണ്ടിരിക
്കുന്ന
ഉമ്മയുടെ മനസ്സിലപ്പോഴും അവനോട്
ചോദിക്കാനുള്ള ചോദ്യങ്ങൾ
മാത്രമായിരുന്നു..
"എന്താണു ഈ
കടങ്ങളൊക്കെ വീട്ടാൻ
നീ കണ്ടിട്ടുള്ളത്.."
ഉമ്മ മനസ്സിൽ പറഞ്ഞു..
ആളുകളുടെ സംസാരം കൂടിക്കൂടി വന്നു..
അപ്പോഴാണു വീട്ടിലെത്തിയിട
്ടും
തന്റെ അടുത്തേക്ക് വരാത്തതിൽ
അരിശം വന്ന ഭാര്യ
അടുക്കളയിൽ നിന്ന്
വന്നൊന്ന്
എത്തി നോക്കിയത്..
കോലായിൽ കിടത്തിയ
പെട്ടി നോക്കിയപ്പോൾ
ഞെട്ടിപ്പോയി....!
തലകറങ്ങി വീഴാൻ
പോയപ്പോൾ
ആരോ വന്ന് പിടിച്ച്
അകത്തേക്ക് കൊണ്ട് പോയി....!
പുറത്ത് നിന്ന്
ആരൊക്കെയോ കരയുന്നത്
കേട്ട് ഉമ്മ പുറത്തേക്ക് വന്നു..
എന്നിട്ട് കോലായിൽ
വെച്ചിട്ടുള്ള
ആ പെട്ടിയിലേക്കൊന്ന്
നോക്കിയതേയുള്ളു..
ഒരു അലർച്ചയായിരുന്നു..
"എന്റെ പൊന്നു മോനേ.."
ഉമ്മ അവിടെ തളർന്ന്
വീഴുകയായിരുന്നു.
തൊട്ടപ്പുറത്തെ മുറിയിൽ നിന്ന്
ബാപ്പ
"എന്നെ വിട്..ഞാൻ
അവനെയൊന്ന് കണ്ടോട്ടെ "
എന്നൊക്കെ വിളിച്ചു
പറയുന്നുണ്ടായിരുന്നു..
അനുജന്മാർക്കൊന്
നും ഒന്നും പറയാനുണ്ടായിരുന
്നില്ല...ഒരു നിർവ്വികാരത....!
"മൂന്ന് ദിവസമായതല്ലേ..കൂടുതൽ
വെക്കണ്ട.."
ആരോ വിളിച്ച് പറയുന്നത്
കേട്ടു....!
പിന്നെ വൈകിയില്ല..പെട്
ടി മുഴുവൻ
തുറന്നു..
എല്ലാ പ്രാവശ്യവും പെട്ടി തുറക്കുമ്പോൾ
കിട്ടാത്തതിന്റെ കണക്ക്
പറഞ്ഞ്
പരാതികളായിരുന്നു..
അന്ന് റഫീഖ് പറഞ്ഞിരുന്നത്രേ..
"ഒരു വരവിൽ നിങ്ങളുടെ ഈ
പരാതികളെല്ലാം ഞാൻ
തീർക്കും ..എന്ന്..!
അന്ന് പറഞ്ഞത്
ഓർത്തിട്ടാണോ എന്നറിയില്ല ..
ഈ പെട്ടി തുറന്നപ്പോൾ
ആർക്കും
പരാതികളില്ലായിരുന്നു....!
റഫീഖിന്റെ മയ്യത്ത് മയ്യത്ത്
കട്ടിലിൽ കയറ്റി
പള്ളിപ്പറമ്പിലേക്കുള്ള
അവസാന യാത്ര
പുറപ്പെട്ടു....!
പക്ഷേ..ഇപ്പ്രാവ
ശ്യം എല്ലാവരും കരയുന്നത്
തങ്ങളെ സന്തോഷിപ്പിക്കാൻ
ഇനി ഒരിക്കലും അവൻ തിരിച്ച്
വരില്ലല്ലോ എന്നോർത്താണോ..അ
തോ ..
പ്രാരാബ്ധങ്ങൾ മുഴുവൻ
തീർക്കാതെയാണു മടങ്ങുന്നത്
എന്ന
പരിഭവം കൊണ്ടായിരിക്കുമ
ോ ...എന്നെല്ലാമോർത്ത്
ഫൈനൽ എക്സിറ്റ് അടിച്ച
പാസ്പോർട്ട്
തേങ്ങിയത് ആരും കണ്ടില്ല.......!!
Sunday, 21 December 2014
പ്രാർത്ഥന
യൂറോപ്പിലെ ഒരു നഗരത്തിൽ ഒരു പളളിയുണ്ടായിരുന്നു.ഒരു മദ്യവ്യവസായി പളളിയുടെ അടുത്തുളള തന്‍റെ സ്ഥലത്ത് ഒരു ബാർ ഹോട്ടൽ തുടങ്ങാൻ തീരുമാനിച്ചു. പളളിയിലെ വികാരിയച്ഛനും ഇടവകക്കാരും ഈ നീക്കത്തെ എതിർത്തു.അവർ മേലധികാരികൾക്ക് പരാതി അയച്ചു..!!!!
അതനുസരിച്ചു മദ്യശാല വരാതിരിക്കുന്നതിന് ദിവസവും പളളിയിൽ പ്രത്യേക പ്രാർത്ഥനകൾ ചൊല്ലി. പക്ഷേ ബാർ ഹോട്ടലിന്‍റെ കെട്ടിടം ദിനംപ്രതി ഉയർന്നു കൊണ്ടിരുന്നു.ഹോട്ടലിന്‍റെ പണി എതാണ്ട് തീരാറായി....!!!!!
ഒരു ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ അത് നിലം പതിച്ചു. കെട്ടിടം പണിയിലെ തകരാറും കാരണമാകാം..!!!!
പളളിക്കാർ സന്തോഷിച്ചു. പക്ഷേ മദ്യവ്യവസായി കോടതിയിൽ കേസുകൊടുത്തു. പളളിയിലെ പ്രാർത്ഥനമൂലമാണ് തന്‍റെ കെട്ടിടം നശിച്ചത്.അതുകൊണ്ട് കെട്ടിടം തകർന്നതിന്‍റെ ഉത്തരവാദിത്വം അവർക്കാണ്.അവരിൽനിന്നും ഒരുകോടി രൂപ നഷ്ടപരിഹാരംകിട്ടണം..!!!!
പളളിക്കാർ എതിർ സത്യവാങ്മൂലം കൊടുത്തു."ഞങ്ങൾ ഇക്കാര്യത്തിൽ ഒരു വിധത്തിലും ഉത്തരവാദികളല്ല.പ്രാർത്ഥനമൂലമാണ് കെട്ടിടം നശിച്ചതെന്ന വാദം ശുദ്ധഅസംബന്ധമാണ്"
കേസ് വാദം കേട്ട ജഡ്ജി പറഞ്ഞു.:
"വിചിത്രമായ ഒരു കേസാണിത്. ഒരു വശത്ത് പ്രാർത്ഥനയിൽ വലിയ വിശ്വാസമുളള മദ്യവ്യവസായി.മറുവശത്ത് പ്രാർത്ഥനയിൽ വിശ്വാസമില്ലാത്ത പളളിക്കാർ. ...!!!
Saturday, 20 December 2014
ഉണ്ണിക്കുട്ടന്‍
മൂന്നാം ക്ലാസില്‍ പഠിയ്ക്കുന്ന ഉണ്ണിക്കുട്ടനെ കൊണ്ടു ടീച്ചര്‍ വലഞ്ഞു. എപ്പോഴും കിരുകിരുപ്പ്.സഹികെട്ട് ടീച്ചര്‍ ചോദിച്ചു:
"ഉണ്ണിക്കുട്ടാ എന്താ നിന്റെ പ്രശ്നം?"
"ടീച്ചര്‍.. എന്റെ ചേച്ചി അഞ്ചാം ക്ലാസിലാണു പഠിയ്ക്കുന്നത്. ഞാന്‍ അവളേക്കാള്‍ മിടുക്കനാ.. എന്നേം അഞ്ചാം ക്ലാസില്‍ ചേര്‍ക്കണം.."
ടീച്ചര്‍ അവനെയും കൂട്ടി ഹെഡ്മാസ്റ്ററുടെ അടുത്തു ചെന്നു. അദ്ദേഹത്തോടു കാര്യങ്ങളെല്ലാം വിശദീകരിച്ചു. എല്ലാം കേട്ടശേഷം അദ്ദേഹം ടീച്ചറോടു പറഞ്ഞു: "ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിയ്ക്കാം. അതില്‍ തോറ്റാല്‍ മൂന്നിലേയ്ക്കു തന്നെ വിട്ടേക്കൂ.."
ഹെഡ്മാസ്റ്റര്‍ : "3 X3 എത്ര?"
ഉണ്ണിക്കുട്ടന്‍ : "9"
"6 X6 ? "
"36"
മൂന്നാംക്ലാസിലെ എല്ലാ ചോദ്യങ്ങള്‍ക്കും അവന്‍ ഉത്തരം പറഞ്ഞു. ഇനിയെന്തു വേണം എന്നു വിചാരിച്ച് അദ്ദേഹം ടീച്ചറെ നോക്കി. "ഇനി ഞാന്‍ ചോദിയ്ക്കാം.." ടീച്ചര്‍ പറഞ്ഞു
"പശുവിനു നാലുള്ളതും എനിയ്ക്കു രണ്ടുള്ളതും എന്താണ്?"
"കാലുകള്‍"
"നിന്റെ പാന്റിനകത്തുള്ളതും എനിയ്ക്കില്ലാത്തതും?"
"പോക്കറ്റ്"
"ആണുങ്ങള്‍ നിന്നു കൊണ്ടു ചെയ്യുന്നതും പെണ്ണുങ്ങള്‍ ഇരുന്നുകൊണ്ടു ചെയ്യുന്നതും ഒരു നായക്കു മൂന്നുകാലില്‍ മാത്രം ചെയ്യാന്‍ പറ്റുന്നതുമായ കാര്യം?"
"ഷേക്ക് ഹാന്‍ഡ്"
"എല്ലാ പുരുഷന്മാര്‍ക്കും ഉള്ളത്, ചിലര്‍ക്ക് നീളം കൂടിയത്, ചിലര്‍ക്ക് നീളം കുറഞ്ഞത്, വിവാഹത്തിനു ശേഷം ഭാര്യയ്ക്കു നല്‍കുന്നത്, മാര്‍പ്പാപ്പ ഉപയോഗിയ്ക്കാത്തത്.. എന്താണിത്?"
"സ്വന്തം പേര്"
ടീച്ചര്‍ മടുത്തു ഹെഡ്മാസ്റ്ററെ നോക്കി. അദ്ദേഹവും കണ്ണുതള്ളി ഇരിയ്ക്കുന്നു.
"ശരി അവസാനത്തെ ചോദ്യം.. എല്ലില്ലാത്ത, മസിലുകള്‍ ഉള്ള, പമ്പുചെയ്യുന്ന ഒരു അവയവം. പുരുഷശരീരത്തിന്റെ ഈ ഭാഗമാണ് സ്നേഹം വരുമ്പോള്‍ അവര്‍ ഉപയോഗിയ്ക്കുന്നത്. എന്താണിത്?"
ഉണ്ണിക്കുട്ടന്‍ ഒരു പുഞ്ചിരിയോടെ പറഞ്ഞു:
'ഹൃദയം.."
"മതിടീച്ചര്‍.. ഇവനെ നേരെ കോളേജിലേയ്ക്കു വിട്ടേക്കു.." ഹെഡ് മാസ്റ്റര്‍ കസേരയിലേയ്ക്കു ചാഞ്ഞു
😜
Friday, 19 December 2014
തീവ്രവാദി
ആയുദധാരിയായ ISIS തീവ്രവാദി ഒരു ക്രിസ്ത്യന്‍ കുടുംബം സഞ്ചരിക്കുകയായി രുന്ന വാഹനം തടഞ്ഞു നിര്‍ത്തി യാത്രക്കാരെ ചോദ്യം ചെയ്തു!
നിങ്ങള്‍ മുസ്ലീമാണോ?
കുടുംബ നാഥന്‍: അതേ ഞങ്ങള്‍ മുസ്ലീമാണ്.
തീവ്രവാദി: മുസ്ലീമാണെങ്കില്‍ ഖുറാനിലെ രണ്ടു വചനങ്ങള്‍ ചൊല്ലൂ.
കുടുംബ നാഥനുടന്‍ തന്നെ ബൈബിളിലെ രണ്ടു വചനങ്ങള്‍ ചൊല്ലി
ഇത് കേട്ട തീവ്രവാദി: നിങ്ങള്‍ മുസ്ലീമീങ്ങളാണ്, ഒരു സംശയവുമില്ല, ധൈര്യമായി യാത്ര തുടരൂ.
ജീവന്‍ രക്ഷപ്പെട്ട ആശ്വാസത്തോടെ വാഹനം മുന്നോട്ടു നീക്കിയ കുടുംബനാഥനോട് ഭാര്യ..
എന്ത് തീക്കളിയാണ് നിങ്ങള്‍ കാണിച്ചത്? എന്തിനാണ് നമ്മള്‍ മുസ്ലിമാണെന്ന് അയാളോട് കള്ളം പറഞ്ഞത്, നിങ്ങള്‍ ചൊല്ലിയത് ഖുറാനല്ല മറിച്ച് ബൈബിളാണെന്ന് അയാള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ നമ്മളിപ്പോഴയാളുടെ തോക്കിനു ഇരയായേനെ.
ഒന്നും പേടിക്കാനില്ല, ഇവര്‍ ഖുറാന്‍ വായിച്ചിരുന്നെങ്കില്‍ ഖുറാന്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ ഒരിക്കലും അവര്‍ക്ക് നിരപരാധികളെ കൊല്ലാന്‍ കഴിയില്ലായിരുന്നു, തീവ്രവാദത്തിനു മതമില്ല ഓരോയിടത്തും ഓരോ പേരാണതിനുള്ളത്... !!!
Thursday, 18 December 2014
മലയാളി
മൂന്നു പേർ നല്ല തർക്കത്തിലായിരുന്നു
ഒരു പാക്കിസ്ഥാനി,ഒരു പഞ്ചാബി,പിന്നെ നമ്മുടെ മലയാളിയും..ഹനുമാൻ
ഏതു നാട്ടുകാരൻ എന്നതായിരുന്നു തർക്കം
പാക്കിസ്ഥാൻക്കരൻ പറഞ്ഞു തൻറെ നാട്ടുകാരനാണ് ഹനുമാനെന്ന് ..റഹുമാൻ,സുലൈമാൻ അതുപോലെ ഹനുമാനും
പഞ്ചാബി പറഞ്ഞു
തൻറെ നാട്ടുകാരൻ ആണെന്ന് സർദാർമാരെപ്പോലെ ബലവാനായിരുന്നു..അതുകൊണ്ട്...
അവസാനം മലയാളി വിടുമോ
''ഇല്ല..ഇല്ല..ഹനുമാൻ
ഞങ്ങളുടെ നാട്ടുകാരൻ ആണ്
ഹനുമാൻ പക്കാ മലയാളിയായിരുന്നു
അലെൻകിൽ മറ്റൊരുവൻറെ ഭാര്യക്ക് വേണ്ടി സ്വന്തം വാലിൽ തീ കൊളുത്തി
മൂന്നാമതൊരുത്തൻറെ
വീട് കത്തിക്കുന്ന പണി
ഒരു മലയാളിയല്ലാതെ വേറെ
ആരും ചെയ്യില്ല...
അന്ത്യനാളിന്‍റെ അടയാളം..!!!!
ഒരുനാള്‍ ഇ വലതു ഭാഗത്തെ പച്ച ലൈറ്റുകള്‍ എല്ലാം അണയും,,,
അയച്ച മെസേജുകള്‍ തിരിച്ചു വരാതെ തങ്ങി നില്‍ക്കും. പിന്നെ തുറിച്ചു നോക്കും...
ഇട്ട പോസ്റ്റുകള്‍ ആരും തിരിഞ്ഞു നോക്കാനില്ലാതെ ഗതി കിട്ടാ പ്രേതങ്ങളെ പോലെ അലയും...
ഫേക്ക്കള്‍ കൂട്ടത്തോടെ ആത്മാഹൂതി ചെയ്യും...
ലൈക് കമന്റ് തൊഴിലാളികളെ കിട്ടാതാവും...
ലൈക് ദാരിദ്ര്യം കൊണ്ട് പോസ്റ്റ് മുതലാളിമാര്‍ ശ്വാസം മുട്ടി അലറി വിളിക്കും...
ചിലര്‍ ഫേക്ക് ഉണ്ടാക്കി സ്വന്തം പോസ്റ്റില്‍ ലൈക് അടിച്ചു വെളുപ്പിക്കും...
പരസ്പരം പാരയെറിഞ്ഞ് മുറിഞ്ഞ,സർഗ്ഗാത്മകതയുടെ അളിഞ്ഞ നാറ്റവും പേറി ഫേസ്ബുക്ക് കവികൾ,കണ്ണാടികൾ നോക്കി കൊഞ്ഞനം കുത്തും,,
ഗ്രൂപ്പുകള്‍ ആളു കേറാത്ത ശവപ്പറമ്പ് പോലാകും...
അവടവിടെ മുന്നേ നടന്ന ചൂടുള്ള ചര്‍ച്ചകളും, പരസ്പരം വിളിച്ച തെറികളും കബന്ധങ്ങളായി വീണു കിടപ്പുണ്ടാകും...
പേജുകള്‍ സ്വയം തീര്‍ത്ത ചിതയില്‍ എരിഞ്ഞില്ലാതാകും, ലക്ഷം ലൈക് ഉണ്ടായിട്ടും ജീവിതം ഇല്ലാതെ പോയ പേജുകള്‍ !!!!!!
സുക്കര്‍ സായിപ്പ് പരസ്യത്തിന് വേണ്ടി ഫിലാഡല്‍ഫിയയില്‍ തെണ്ടി നടക്കും...
അപ്പോള്‍ അങ്ങ് ഗൂഗിളേമാന്റെ ആസ്ഥാനത് ആണ്ട്രോയിടിനു പകരം ചിലര്‍ പെണ്‍ഡ്രോയിട് സോഫ്റ്റ്‌വേര്‍ കണ്ടെത്തി, അതില്‍ പരസ്പരം തൊട്ടു സംസാരിക്കാവുന്ന സുനാപ്പി ഡെവലപ്പ് ചെയ്യുകയായിരിക്കും...
അന്ന്, അങ്ങ് മറവിയുടെ ഊഷരമായ നിലത്തുനിന്നും മണ്ണ് തുടച്ചു മൃതപ്രായനായ ഓര്‍ക്കുട്ട് അവസാന ശ്വാസം നീട്ടിയെടുത്തു ഫേസ്വിബുക്കിനോട് വിളിച്ചു പറയും...
ഇന്ന് ഞാൻ
നാളെ നീ...
മറ്റന്നാൾ വാട്സ് അപ്പ്...
Wednesday, 17 December 2014
മൃഗശാല
ഇന്റർവ്വ്യുവിനു മൃഗശാലയി എത്തിയ
ആളോട്
പ്രതീക്ഷിക്കുന്ന
ശമ്പളം എത്രയാണെന്നു ചോദിച്ചു.
പതിനായിരം രൂപയാണു പ്രതീക്ഷിക്കുന്
നതെന്ന് അയാൾ പറഞ്ഞു.
"ഞങ്ങൾ നിങ്ങൾക്ക്
അൻപതിനായിരം ശമ്പളം തരാം.
നിങ്ങൾക്കാ ജോലി ചെയ്യാൻ
പറ്റുമോ..?
മാനേജർ
ചോദിച്ചു.
"സർ എനിക്ക് അത്തരത്തിലുള്ള ഉന്നത
ജോലിയൊന്നും ചെയ്യാനുള്ള
കഴിവും വിദ്യാഭ്യാസവുമൊന്നുമില്ല"
അയാൾ മറുപടി പറഞ്ഞു.
അതൊന്നും നിങ്ങൾ
കാര്യമാക്കെണ്ടതില്ല. മാനേജർ
പറഞ്ഞു:
എങ്കിൽ ഒ കെ. അയാൾ
ഉത്തരം പറഞ്ഞു.
"ഈ മൃഗശാലയിൽ
കാണികളെ നന്നായി രസിപ്പിച്ചിരുന്ന
കുരങ്ങായിരുന്നു ആകർഷണം.
നമ്മുടെ വരുമാനമായിരുന്ന ആ കുരങ്ങ്
മരിച്ചു
പോയി. മരിച്ച വിവരം ജനങ്ങൾക്ക്
അറിയില്ല.
അത് കൊണ്ട് താങ്കൾ ഒരു
കുരങ്ങിന്റെ വേശം കെട്ടി ആകുരങ്ങായി അഭിനയിക്കണം.
ഒ കെ അയാൾ സമ്മതിച്ചു.
അങ്ങിനെ അയാൾ
കുരങ്ങായി അഭിനയിച്ചു
ആളുകളെ രസിപ്പിക്കാൻ തുടങ്ങി.
ഒരു ദിവസം മരം ചാടുന്നതിന്നിടയിൽ
പിടിവിട്ട് സിംഹത്തിന്റെ കൂട്ടിൽ
വീണു. അയാൾ ആകെ പേടിച്ച്
വിറച്ചു. നിലവിളിച്ചാൽ ആളുകൾക്ക്
മനസ്സിലാകുകയും ചെയ്യും ജോലി പോകുകയും ചെയ്യും..
ഒടുവിൽ അയാൾ
എന്നെ രക്ഷിക്കണേ എന്ന്
പറയാൻ
തുടങ്ങിയതും സിംഹം അടുത്ത് വന്നു
പതുക്കെ പറഞ്ഞു:
"മിണ്ടാതിരിയെടാ അല്ലെങ്കിൽ
നമ്മുടെ രണ്ടാളുടെയും ജോലി തെറിക്കും."
www.trueandfun.blogspot.com
ബാബു
ഭര്‍ത്താവിന്റെ പിറന്നാളിനു ഒരു സര്‍പ്രൈസ് ട്രീറ്റ് കൊടുക്കാന്‍ ഭാര്യ അയാളെയും കൂട്ടി സിറ്റിയിലെ ഡാന്‍സ് ബാറില്‍ പോയി. പെട്ടെന്നുള്ള ഷോക്കിൽ അയാൾക്ക് അതിൽ നിന്നും ഊരാൻ സാധിച്ചില്ല!
രണ്ടും കൽപ്പിച്ചു അയാൾ കേറി !
പിന്നീട് സംഭവിച്ചത് :
വാതിലില്‍ നിന്ന കാവല്‍ക്കാരന്‍ : നമസ്തേ, ബാബു സാര്‍...
ഉളളില്‍ പ്രവേശിച്ച ഭാര്യ: അയാള്‍ക്ക് നിങ്ങളെ എങ്ങനെ അറിയാം?....
ഭര്‍ത്താവ് : ഞായറാഴ്ചകളില്‍ ഇയാൾ എന്‍റെ കൂടെ വോളിബോള്‍ കളിക്കാന്‍ വരാറുണ്ട്...അങ്ങനെയുളള പരിചയം....
ബാറില്‍ എത്തിയപ്പോള്‍ ബാര്‍മാന്‍ : ബാബു, പതിവ് സാധനം തന്നെ എടുക്കട്ടെ?....
ഭര്‍ത്താവ് ഭാര്യയോട്: വേണ്ട. നീ എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പ് ഞാന്‍ പറയാം. ഒരു പ്രാവശ്യം ഇയാള് ഞങ്ങളുടെ ക്ലബ്ബില്‍ വന്നിരുന്നു. കുറെ കാലത്തിനു ശേഷം അന്ന് ഒരു പെഗ് ഞങ്ങള്‍ ഒന്നായി കഴിച്ചിരുന്നു....
ഡാന്‍സ് തുടങ്ങി, മുന്നിൽ ഇരുന്ന അവരോടു ഒരു ഡാന്‍സ്കാരി:എന്താ ബാബു, അങ്ങനെയങ്ങ് ഇന്ന് ഇരുന്നു കളഞ്ഞത്, എന്നുമുളള നിന്‍റെ സ്പെഷ്യൽ ഡാന്‍സ് ഇന്ന് ഇല്ലേ?...
കോപം കൊണ്ടു വിറച്ച ഭാര്യ ഭര്‍ത്താവിനെയും വലിച്ചിഴച്ചു പുറത്തേയ്ക്കു വന്നു.
ടാക്സിയില്‍ കയറുമ്പോൾ അതാ ഡ്രൈവറുടെ വക: n ഇന്നത്തെ സാധനം തല്ലിപ്പൊളിയാണല്ലോ സാറേ..! വേറൊന്നിനെയും കിട്ടിയില്ലേ ഇന്ന്...
ബാബുവിൻറെ സംസ്കാര ചടങ്ങ് നാളെ രാവിലെ പത്ത് മണിക്ക്..!!
Tuesday, 16 December 2014
ഇന്റര്‍വ്യൂ
📶📶📶📶📶📶
🐏🐏🐏🐏🐏🐏
ആട്ടിടയനെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയതായിരുന്നു അയാള്‍.
പത്രക്കാരന്‍ : "നിങ്ങള്‍ക്ക് എത്ര ആടുകളുണ്ട് ?"
ഇടയന്‍: "സര്‍ കറുത്താടാണോ ,വെളുത്താടാണോ ?"
"കറുത്തത് ?"
"കറുത്തതു നൂറുണ്ട്."
"വെളുത്തതോ ?"
"അതും നൂറുണ്ട്."
"നിങ്ങള് ഇതിന് എന്തു ഭക്ഷണം കൊടുക്കും ?"
"സര്‍ ,കറുത്താടിനാണോ വെളുത്താടിനാണോ ?"
"വെളുത്തതിനു ?"
"പിണ്ണാക്കും വെള്ളവും കൊടുക്കും"
"കറുത്തതിനോ ?"
"അതിനു പിണ്ണാക്കും വെള്ളവും കൊടുക്കും"
"നിങ്ങള് ഈ ആടുകളുമായി എന്തു ദൂരംപോകും ?"
"സര്‍ . കറുത്താടുമായാണോ, വെളുത്താടുമായാണോ ?"
"കറുത്തത്തിനേയുംകൊണ്ട് "
"അഞ്ചു കിലോമീറ്ററോളം.. "
"വെളുത്തതിനേയോ ?"
"അഞ്ചു കിലോമീറ്ററോളം.."
പത്രക്കാരനു സഹികെട്ടു. അയാള്‍ ക്ഷുഭിതനായി:
"കുറെനേരമായി, കറുത്താട്, വെളുത്താട്, വെളുത്താട് കറുത്താട് എന്നിങ്ങനെ പുലമ്പുന്നു. എന്നിട്ട് ഒരേ ഉത്തരം തന്നെ തരുന്നു. ഹും!"
ഇടയന്‍ പറഞ്ഞു:
"സര്‍! അതിനൊരു കാരണമുണ്ട്"
"എന്താണത് ? "
"ഈ കറുത്ത ആടുകള് എന്റേതാണ്."
"അപ്പോള് വെളുത്ത ആടുകളോ ?"
"അതും എന്റേത് തന്നെ......!"
😝😝😝😝
ഉരുളക്കിഴങ്ങ
അമേരിക്കയിലെ ഒരു ഗ്രാമത്തില്‍
ഒരു വൃദ്ധമനുഷ്യന്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരേയൊരു മകൻ
ജയിലിലുമായിരുന്നു, അദ്ദേഹം ജയിലില്‍ കിടക്കുന്ന തന്റെ മകനുവേണ്ടി ഒരു കത്തെഴുതി.
"പ്രീയപ്പെട്ട മകന്‍ അറിയുന്നതിന്,
ഞാന്‍ വളരെ വിഷമത്തോടെയാണ് നിനക്കീ കത്തെഴുതുന്നത്. എന്തെന്നാല്‍ ഈ വര്‍ഷം നമുക്ക് ഉരുളക്കിഴങ്ങ് കൃഷി ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം എനിക്ക് തോട്ടം കുത്തി കിളയ്ക്കാനുള്ള ആരോഗ്യമില്ല. നീ ഇവിടെയുണ്ടായിരുന്നെങ്കില്‍ എന്റെ എല്ലാ കഷ്ടപ്പാടുകളും മാറിക്കിട്ടുമായിരുന്നു.
എന്ന്, പ്രതീക്ഷകളെല്ലാം തകര്‍ന്ന നിന്റെ അച്ചന്‍.
കത്തുകിട്ടിയ ഉടനെ മകന്‍ ഇങ്ങനെ മറുപടിയെഴുതി അത് പോസ്റ്റ് ചെയ്യാന്‍
ജയില്‍ അധികാരികളെ ഏല്പ്പിച്ചു. അവര്‍ അത് പൊട്ടിച്ചുവായിച്ചു. അതില്‍ ഇപ്രകാരമായിരുന്നു മറുപടി എഴുതിയിരുന്നത്. "പ്രീയപ്പെട്ട അച്ചാ, ദൈവത്തെയോര്‍ത്ത് നമ്മുടെ തോട്ടം കിളച്ചുമറിക്കരുത്.
കാരണം ഞാന്‍ അവിടെയാണ് എന്റെ
എല്ലാ തോക്കുകളും കുഴിച്ചിട്ടിരിക്കുന്നത്."
പിറ്റേദിവസം അതിരാവിലെ തന്നെ ഒരുകൂട്ടം പോലീസുകാര്‍ വൃദ്ധന്റെ വീട്ടില്‍ പാഞ്ഞെത്തി. തോട്ടം മുഴുവന്‍ കിളച്ചുമറിച്ച് തോക്കുകള്‍ക്കുവേണ്ടി തിരഞു. പക്ഷേ ഒരു തോക്കിന്റെ പൊടിപോലും അവര്‍ക്ക് അവിടെ കാണാന്‍ കഴിഞില്ല. അവര്‍ തിരികെ പോയി.
സംഭവിച്ചത് മുഴുവന്‍ ചേര്‍ത്ത് വൃദ്ധന്‍ വീണ്ടും മകനോട് ഇനി എന്തുചെയ്യണമെന്ന് എഴുതി ചോദിച്ചു. മകന്‍ ഇങ്ങനെ മറുപടിയെഴുതി. "ഇനി ഉരുളക്കിഴങ്ങ് നട്ടോളൂ, ഇത്രമാത്രമേ എനിക്കിവിടെ നിന്നുകൊണ്ടു ചെയ്യാന്‍ കഴിയൂ."
▤▥▦▧▨▩▤▥▦▧▨▩▤▥▦▧▨▩▤▥▦▧▨▩▤▥
#കഥാസാരം: ജയിലിലല്ല, ലോകത്ത്
എവിടെയായിരുന്നാലും, ഹൃദയം കൊണ്ട് വിചാരിച്ചാൽ ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല.
Sunday, 14 December 2014
ആനയും ആപ്പിളും
ഒരു ആനയുടെ മുന്നില്‍ 3 ആപ്പിള്‍ ഉണ്ട് 2 ആപ്പിള്‍ ആന തിന്നു, ഒരെണ്ണം തിന്നില്ല കാരണം..?
Think......
ആ ആപ്പിള്‍ പ്ളാസ്റ്റിക് ആയിരുന്നു !! 😛
Next,
ഒരു ആനയുടെ മുന്നില്‍ 3 ആപ്പിള്‍ ഉണ്ട് പക്ഷേ 3 ആപ്പിളും ആന തിന്നില്ല കാരണം..?
Think more...
.....
നിന്റെ "answer" തെറ്റിപോയി ആന പ്ളാസ്റ്റിക് ആയിരുന്നു...!! 😛😛
Now,
ഒറിജിനല്‍ ആനയുടെ മുന്നില്‍ ഒറിജിനല്‍ ആപ്പിള്‍ ഉണ്ട് എന്നിട്ടും ആന തിന്നില്ല എന്തു കൊണ്ട്..?
????...
......
ആന discovery ചാനലില്‍ ആയിരുന്നു ആപ്പിള്‍ ടിവി യുടെ മുന്നിലും...!! 😛😛😛
Next,
ആനയും ആപ്പിളും ടിവി യിൽ തന്നെ എന്നിട്ടും തിന്നില്ല എന്തുകൊണ്ട്..?
Use ur brain ...
......
രണ്ടും രണ്ടു ചാനലില്‍ ആയിരുന്നു..!! 😛
Finally,
ആനയും ആപ്പിളും ഒരേ ചാനലില്‍ എന്നിട്ടും തിന്നുന്നത് കണ്ടില്ല എന്തുകൊണ്ട് .?
???...
......
TV off ആയിരുന്നു..
ബാക്കി നാളെ അയക്കാം
വിടില്ല ഞാന്‍ ...
Saturday, 13 December 2014
മലയാളി
മലയാളിയെ എങ്ങനെ തിരിച്ചറിയാം????
1) ഷാംപൂ തീരുമ്പോൾ ബോട്ടിലിൽ വെള്ളം നിറച്ച് ഒരു മാസം കൂടി ഉപയോഗിക്കും.
2) ടൂത്ത് പേസ്റ്റ് തീർന്നാൽ ഞെക്കി ഞെക്കി അതിൻറെ ആത്മാവ് കൊണ്ട് ഒരു മാസം പല്ല് തേക്കും.
3) ടി.വി റിമോട്ട് വർക്ക് ചെയ്യുന്നില്ലെങ്കിലും അതിൻറെ ബാറ്ററി മാറ്റാതെ അടിച്ചും ഇടിച്ചും കൊണ്ട് പണി എടുപ്പിക്കും.
4) ഭംഗിയുള്ള പാത്രങ്ങൾ ഷോകേയ്സിൽ വെക്കും. മരിക്കും വരെ ഉപയോഗിക്കില്ല
5) ടീ ഷർട്ട് പഴയതായാൽ നൈറ്റ് ഡ്രസ് ആക്കും. അതും പഴകിയാൽ നിലം തുടക്കും.
6) വീട്ടിൽ കരണ്ട് പോയാൽ ആദ്യം അടുത്ത വിട്ടിലും പോയി എന്ന് ഉറപ്പാക്കി സമാധാനിക്കും.
7) ചെക്കോസ്ലാവാക്യ പോയാലും ചോറും മോരുകറിയും പപ്പടവും നിർബന്ധം.
8) 5000 രൂപ കൊടുത്ത് വുഡ്ലാൻറ് ഷൂ വാങ്ങിയാലും കാലിലിടുന്ന സോക്സ് ഓട്ട ഉള്ളതായിക്കും.
10) പുതിയ കാറിൻറെ പോളിത്തീൻ കവർ ഒരു കൊല്ലത്തേക്ക് മാറ്റില്ല. പരമാവധി കാലം രെജിസ്റ്റേർഡ് എന്ന സ്റ്റിക്കർ ഒട്ടിച്ച് തന്നെ പുതിയ വണ്ടി ഓടിക്കും.
11) പൊറോട്ട ദേശീയ ഭക്ഷണമാക്കിയ ടീം.
മലയാളികൾ😎😎😎😎😎
I am a മലയാളിയെ എങ്ങനെ തിരിച്ചറിയാം????
1) ഷാംപൂ തീരുമ്പോൾ ബോട്ടിലിൽ വെള്ളം നിറച്ച് ഒരു മാസം കൂടി ഉപയോഗിക്കും.
2) ടൂത്ത് പേസ്റ്റ് തീർന്നാൽ ഞെക്കി ഞെക്കി അതിൻറെ ആത്മാവ് കൊണ്ട് ഒരു മാസം പല്ല് തേക്കും.
3) ടി.വി റിമോട്ട് വർക്ക് ചെയ്യുന്നില്ലെങ്കിലും അതിൻറെ ബാറ്ററി മാറ്റാതെ അടിച്ചും ഇടിച്ചും കൊണ്ട് പണി എടുപ്പിക്കും.
4) ഭംഗിയുള്ള പാത്രങ്ങൾ ഷോകേയ്സിൽ വെക്കും. മരിക്കും വരെ ഉപയോഗിക്കില്ല
5) ടീ ഷർട്ട് പഴയതായാൽ നൈറ്റ് ഡ്രസ് ആക്കും. അതും പഴകിയാൽ നിലം തുടക്കും.
6) വീട്ടിൽ കരണ്ട് പോയാൽ ആദ്യം അടുത്ത വിട്ടിലും പോയി എന്ന് ഉറപ്പാക്കി സമാധാനിക്കും.
7) ചെക്കോസ്ലാവാക്യ പോയാലും ചോറും മോരുകറിയും പപ്പടവും നിർബന്ധം.
8) 5000 രൂപ കൊടുത്ത് വുഡ്ലാൻറ് ഷൂ വാങ്ങിയാലും കാലിലിടുന്ന സോക്സ് ഓട്ട ഉള്ളതായിക്കും.
10) പുതിയ കാറിൻറെ പോളിത്തീൻ കവർ ഒരു കൊല്ലത്തേക്ക് മാറ്റില്ല. പരമാവധി കാലം രെജിസ്റ്റേർഡ് എന്ന സ്റ്റിക്കർ ഒട്ടിച്ച് തന്നെ പുതിയ വണ്ടി ഓടിക്കും.
11) പൊറോട്ട ദേശീയ ഭക്ഷണമാക്കിയ ടീം.
മലയാളികൾ😎😎😎😎😎
I am a malayaleeee
ഇന്ത്യക്കാരോടാ അവന്മാരുടെ കളി
അതിത്തിയി ഇന്ത്യ സൈന്യവും പാകിസ്താ സൈന്യവുംട്രെഞ്ചുകളി പതുങ്ങിയിരിക്കുന്നു. പെട്ടെന്ന് ഇന്ത്യയുടെവിജയ് സിങ്ങിനു ഒരു ബുദ്ധിതോന്നി. പുള്ളി ഒച്ചയെടുത്ത് വിളിച്ചു. "ഒയേ അബ്ദുള്ളാ.." അപ്പുറത്തുള്ള ട്രെഞ്ചി നിന്ന്ഒരുത്ത തലപൊന്തിച്ചു ചോദിച്ചു "എന്താടാ പട്ടീ" അപ്പൊത്തന്നെ അവന്റെതലഒരു ബുള്ളറ്റ് തകത്തു.. സിങ്ങ് പിന്നേം വിളിച്ചു "ഒയേ കരീം" അപ്പുറത്ത്നിന്ന്2 എണ്ണം എണീറ്റ് നിന്ന് ചോദിച്ചു "എന്നോടാണോടാ?" രണ്ടിന്റെയും ബ്രെയി വെടി കൊണ്ട് പായസമായി! സിങ്ങ് അടുത്തതായ്വിളിച്ചു "ഒയേ മുസ്തഫാ" 2 പാകിസ്താനിതലക കൂടിപൊന്തുകയുംഅവ ചിതറുകയുംചെയ്തു.. പാകിസ്താനിക ആകെ ടെഷനിലായി. "നാറിഇന്ത്യക്കാ.. ഇവന്മാക്കെങ്ങനെഇത്ര ബുദ്ധി വന്നു!" ട്രെഞ്ചിലെ പിന്നെയുംബുദ്ധിയുള്ള ഫൈസലിനുഒരു ഐഡിയ തോന്നി.. ഇതേ തന്ത്രം തിരിച്ച് പ്രയോഗിച്ചാലോ?? "ഒയേ അജയ് സിങ്ങ്!!...." ഇന്ത്യ ട്രെഞ്ചി നിന്ന് നിശബ്ദത.. "ഒയേ വിജയ് സിങ്ങ്!!...." ഇന്ത്യ ട്രെഞ്ച്നിശബ്ദം.. ഒയേ പ്യാരീ ബായ്സഞ്ജയ് സിങ്ങ്!!...." ഇന്ത്യ ട്രെഞ്ചി നിന്ന് കനത്ത നിശബ്ദത.. 2 മിനുട്ട് കഴിഞ്ഞ് ഇന്ത്യ ട്രെഞ്ചി നിന്ന് "ആരാ വിജയ് സിങ്ങിനെ വിളിച്ചത്?" ഒരു പാകിസ്താനിഞാനാ എന്ന് പറഞ്ഞ് തലപൊക്കിയതും ഠോ!!!!!! ഇന്ത്യക്കാരോടാ അവന്മാരുടെ കളി
Friday, 12 December 2014
കാലൻ
സിഗ്നലിൽ റെഡ് ലൈറ്റ്
കത്തി നില്ക്കുന്നതിനാല് റോഡ്
മുറിച്ചു കടക്കാനാകാതെ
നില്ക്കുകയായിരുന്നു മത്തായി ,
അപ്പോഴാണു കാലൻ
അടുത്തേക്ക് വന്നത് ..
മത്തായി : നിങ്ങൾ ആരാണു ??
കാലൻ : ഞാന് കാലനാണ് ജീവൻ
എടുക്കാൻ അധികാരം ഉള്ളവൻ..!!
മത്തായി : എനിക്ക് ഇനി എത്ര
ആയുസ്സ് ബാക്കി ഉണ്ട് ??
കാലൻ : നിങ്ങൾക്ക് 99 വയസ്സ്
വരെ ആയുസ്സ്
ഉണ്ട് ,അതുവരെ ഒന്നും സംഭവിക്കില്ല ..
മത്തായി : അപ്പോ ഞാൻ ഈ റെഡ്
ലൈറ്റിൽ റോഡ് മുറിച്ചു കടന്നാൽ
എനിക്ക് ഒന്നും സംഭവിക്കില്ല
അല്ലേ ....
കാലൻ : ഇല്ല താങ്കൾ
ദൈര്യമായിട്ട് റോഡ് മുറിച്ചു
കടന്നോളു
(ഉടൻ തന്നെ മത്തായി റോഡ്
ക്രോസ് ചെയ്യാൻ ശ്രമിച്ചു ,
അന്നേരം ഒരു പാണ്ടി ലോറി വന്നു
മത്തായിയെ ഇടിച്ചു
മത്തായി സ്പോട്ടിൽ വടി ആയി !!!
മത്തായിയുടെ ആത്മാവ്
കാലന്റെ അടുത്ത് എത്തി )
മത്തായി :
എടൊ ,ഒരുമാതിരി മറ്റേ പരിപാടി കാണിക്കരുത് ,താൻ
അല്ലെടോ പറഞ്ഞത് എനിക്ക് 99
വയസ്സ് വരെ ആയുസ്സ് ഉണ്ടെന്ന്??!!
കാലൻ : ചൂടാകല്ലേ മച്ചാനെ ..!!
month end
target തികക്കാന് മോളീന്ന് നല്ല
പ്രഷർ ഉണ്ടായിരുന്നു...
ഇലെങ്കിൽ
എന്റെ പണി പോകും ..അതാ👺👺👺👺
Thursday, 11 December 2014
ഉണരൂൂൂൂ........
PETROL PRICES AROUND D WORLD
Pakistan. ₹ 26.00
Bangladesh ₹ 22.00
Cuba ₹ 19.00
Italy. ₹ 14.00
Nepal. ₹ 34.00
Burma. ₹ 30.00
Afghanistan. ₹ 36.00
Sri Lanka. ₹ 34.00
INDIA. ₹ 72.00
How it comes to this......
Basic Cost per 1litre. 16.50
+ Centre Tax. 11.80%
+ Excise Duty. 9.75%
+ Vat Cess. 4%
+ State Tax. 8%
Total added up together becomes Rs 50.05 per 1 litre.
+ now another Rs 22. Extra. This 22/- extra for what no explaination for this.
What a great job by the GOVT. Of INDIA !!!!!!!!
PASS THIS MESSAGE TO ALL INDIANS.
"ഉണരൂ ഉപഭോക്താവേ...ഉണരൂൂൂൂ"................
Mukesh Ambani's
Dream House 7 years construction
Finished,
4 Lakhs Squre ft,
27 Floors,
9 Lifts,
3 Heli Pads,
1 Theatre,
1 Gym,
1 Park,
168 Car Parking,
600 Rooms,
600 Servants,
world's LARGEST RICHEST
SINGLE FAMILY HOUSE..
Total cost
Rs.2700/- "CRORES" only.
Last month Mukesh
Moved with his Wife &
3 Childrens in 2 it.
1st Month Electricty
Bill is "71Lack's."
Incredible INDIA.!
സമ്പന്ന൯ വാഴുന്ന ദരിദ്ര രാജൃം... Guys plz forward this
"Hamara Bharat
Mahaan"
ഈ രാജൃത്ത് അതൃാവശൃം വന്നാൽ" KFC CHICKEN " "AMBULANCE" സിനേക്കാളും വേഗത്തിൽ ഓർഡർ ചേയ്താൽ വീട്ടിൽ എത്തുന്നൂൂൂ....
ഈ രാജൃത്ത് CAR LOAN 7%
EDUCATION LOAN 12%
ഈ രാജൃത്ത് SIM Free
തിന്നുന്ന അരി 40/- kg
ദുർഗ്ഗാ ദേവി പൂജിതയായ നാട്ടിൽ പെൺ കുട്ടികൾ കാപാലികരാൽ പിച്ചിച്ചീന്തപ്പടുന്നു......
ഒളിമ്പിക്സിൽ സ്വർണ്ണം നേടുന്ന SHOOTER..ർക്ക്......
3 കോടി നൽകുന്ന സ൪ക്കാ൪,അതിർത്തിയിൽ വീര മൃർതൃു വരിച്ച SHOOTRE ...ആയ വീര പുത്രന് 1lakh...നൽകുന്നു♨
സതൃത്തിൽ നമ്മുടേ നാട് വളർന്നോ......
നമ്മുടേ പ്രധാന മന്ത്രിയും ഇക്കാരൃം അറിയട്ടേ.....
"ഉണരൂ ഉപഭോക്താവേ...ഉണരൂൂൂൂ"................
Forward to All INDIANS:)
പൊതുവിജ്ഞാന പരീക്ഷ
ഒരു മിടുക്കന്‍ പൊതുവിജ്ഞാന പരീക്ഷയില്‍ തോറ്റു. എല്ലാ ചോദ്യത്തിനും ശരിയായ ഉത്തരം എഴുതിയെന്നാണു ആശാന്‍ ധരിച്ചിരുന്നത്. എല്ലാം ശരി എന്ന് ധരിച്ചിടത്തു കിട്ടിയത് പൂജ്യം മാര്‍ക്ക്. എല്ലാം തെറ്റ് ! ഏന്താ കഥ.
എന്തായാലും ഉത്തരകടലാസ് കിട്ടി.
ചോദ്യം : ടിപ് സുല്‍ത്താന്‍ മരിച്ചത് ഏതു യുദ്ധത്തില്‍ ?
ഉത്തരം : അയാളുടെ അവസാന യുദ്ധത്തില്‍
ചോദ്യം : ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപന പത്രം ഒപ്പിട്ടത് എവിടെ?
ഉത്തരം : അതിന്റെ ഏറ്റവും അടിയില്‍
ചോദ്യം : വിവാഹമോചനങ്ങളുടെ പ്രധാന കാരണം ?
ഉത്തരം : വിവാഹം തന്നെ.
ചോദ്യം : പമ്പ ഒഴുകുന്നത് ഏതു സ്റ്റേറ്റില്‍ ?
ഉത്തരം :ദ്രാവക സ്റ്റേറ്റ്
ചോദ്യം : മഹാത്മാ ഗാന്ധി ജനിച്ചത് എന്ന് ?
ഉത്തരം : അദ്ദേഹത്തിന്‍റെ ബര്‍ത്ത് ഡേ യില്‍
ചോദ്യം : 7 മാങ്ങാ 6 പേര്‍ക്ക് എങ്ങനെ തുല്യമായി വീതിക്കും ?
ഉത്തരം : ജ്യുസ് ആക്കണം
ചോദ്യം : ഏറ്റവും കൂടുതല്‍ ഐസ് വീഴുന്ന സ്ഥലം ?
ഉത്തരം : ബാറിലെ ഗ്ലാസുകള്
ഓപ്പറേഷന്‍ സ്മൈല
കഴിയുമെങ്കിൽ ഇത് ഷെയർ ചെയ്യുക..
ഒരു ഷെയർ നമുക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടുള്ള കാര്യമോ യാതൊരു നഷ്ടമോ വരുത്തുന്നില്ല..
മറിച്ച് നിങ്ങൾ ഷെയർ ചെയ്യുന്ന ഈ വിവരം
ഇതുപോലെ മുറിച്ചുണ്ടുള്ള കുഞ്ഞുങ്ങളുടെ
രക്ഷിതാക്കൾ കാണാൻ ഇടയായാൽ അതവർക്കൊരു അനുഗ്രഹമാകും....
അതുവഴി ഈ സ്റ്റാറ്റസ് ഷെയർ ചെയ്ത നിങ്ങളും
ഈ ഉദ്യമത്തിൽ പങ്കാളികളാകുന്നു..
സര്‍വ്വ ശക്തന്‍ നിങ്ങളെ അനുഗ്രഹിക്കട്ടേ..
പണമില്ലാത്തതിൻറെ പേരില്‍ ഒരു കുഞ്ഞു പോലും
മുറിച്ചുണ്ടുമായി കഴിയേണ്ടതില്ല
എന്ന സന്തോഷവര്‍ത്തമാനം ആദ്യമേ
പങ്കുവെക്കട്ടെ...
സ്മൈല്‍ട്രെയിന്‍ എന്ന സംഘടന ലോകമെമ്പാടുമായി വിദഗ്ധ
ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ മുച്ചുണ്ട് ശസ്ത്രക്രിയ നടത്തി ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ പുഞ്ചിരിയും ആത്മവിശ്വാസവും
വീണ്ടെടുത്തു കഴിഞ്ഞു...
കുഞ്ഞുങ്ങള്‍ക്ക്
മാത്രമല്ല നാല്‍പത് വയസുവരെ പ്രായമുള്ളവര്‍ക്ക് തികച്ചും സൗജന്യമാണ് ഈ സേവനം.....
തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റല്‍ 0471 2579900,
കൊച്ചി സ്പെഷലിസ്റ്റ് ഹോസ്പിറ്റല്‍ 04842397368, 04842397369,
അമൃതഹോസ്പിറ്റല്‍ 04842802028, 04842801234
തൃശൂര്‍ ജുബിലി മിഷന്‍ 0487 2420361,
കോഴിക്കോട് ബേബി മെമ്മോറിയല്‍ 0495 2723272 Ext. 271
എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ 170 കേന്ദ്രങ്ങളില്‍ ഈ സേവനം ലഭ്യമാണ്....
ഓപ്പറേഷന്‍ സ്മൈല്‍ എന്ന കൂട്ടായ്മയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ അവരുടെ സേവനം വ്യാപകമല്ല.
നാല്‍പ്പത്തയ്യായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ശസ്ത്രക്രിയാ ചെലവിനു പുറമെ ആശുപത്രിയിലേക്കുള്ള വണ്ടിക്കൂലിയും മരുന്നിനും താമസത്തിനും ഭക്ഷണത്തിനുമുള്ള പണവും smiletrain വഹിക്കും...
ഈ വിവരം സുഹൃത്തുക്കള്‍ക്ക് കൈമാറുക-
ലോകമൊട്ടുക്കും നിറയട്ടെ
പുഞ്ചിരിക്കുന്ന മുഖങ്ങള്
പോലീസ്
ഓവർ സ്പീഡിനു, ഹെല്മറ്റ് ഇല്ലെങ്കിൽ, ഗ്ലാസിൽ പേപ്പർ ഒട്ടിച്ചതിന്, റോങ്ങ് സൈഡിൽ വണ്ടി നിറുത്തിയതിന് ഇങ്ങനെ പോലീസ് ഏതൊക്കെ കാര്യത്തിനാണ് നിങ്ങളുടെ വണ്ടി നമ്പർ നോട്ട് ചെയ്ത് പിഴ ഈടാക്കി എന്നറിയാൻ ഇപ്പോൾ വലിയ പാടാണ്. 3 മാസം കഴിഞ്ഞു പിഴ പേപ്പർ വീട്ടില് വരുമ്പോൾ മാത്രമേ കെണി മനസ്സിലാകൂ.
നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും കേസുകളില്‍ പെട്ടോ മറ്റോ പിഴ ഇടാക്കിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കേരളാ പോലീസിന്റെ ഈ സൈറ്റില്‍ വാഹനത്തിന്റെ നമ്പര്‍ വെച്ച് പരിശോധിക്കാവുന്നതാണ്
ഇതിനായി http://www.payment.keralapolice.gov.in/epayment.com
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാഹത്തിന്റെ നമ്പര്‍ ടൈപ്പ് ചെയ്‌താല്‍ മതി
ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ നിങ്ങളുടെ കൂട്ടുകാര്‍ക്ക് ഉപകാരപ്പെട്ടെക്കാം...😊😊
Wednesday, 10 December 2014
ഇതാണു മലയാളി
...''ഇതാണു മലയാളി..''
സാക്ഷാൽ ബിൽഗേറ്റ്സ് ഒരു
പരസ്യം കൊടുത്തു.. ഏഷ്യയിലേക്ക്
മൈക്രോസോഫ്ററിനു ഒരു ചെയർമാൻ വേണം..
500
ഓളം അപേക്ഷകൾ കിട്ടി.. അതിൽ ഒരാൾ ഒരു
മലയാളി ആയീരുന്നു..
ഇൻററർവ്യൂ
ആരംഭിച്ചു.. ബില്ഗെറ്റ്സ് ഉദ്യോഗാർഥികളോട്
പറഞ്ഞു..
'ഇതിൽ ജാവ പ്രോഗ്രാം അറിയാത്തവർ
ഉണ്ടെങ്കിൽ ദയവായീ പുറത്തു പോകണം'..
200
പേരോളം പുറത്തു പോയീ.
മലയാളി
സ്വയം പറഞ്ഞു, എനിക്കു ജാവാ അറിയത്തില്ല
എനിക്കു നഷ്ടപെടാൻ ഒന്നും ഇല്ല.., അതുകൊണ്ട്
ഞാൻ പുറത്തു പോകുന്നില്ല..
ബിൽഗേറ്റ്സ്
വീണ്ടും പറഞ്ഞു..
'' ഈ കൂട്ടത്തിൽ 200 പേരുടെ ഒരു
ടീമിനെ നയിച്ചിട്ടില്ലാത്തവർ പുറത്തു
പോകണം..''
200 പേര് കൂടി പുറത്തു പോയീ ..
മലയാളി വിചാരിച്ചു ഞാൻ ഒരു
സ്ഥലത്തും ജോലി ചെതിട്ടില്ല
എന്നാലും ഇരിക്കാം, എനിക്കു നഷ്ടപടാൻ
ഒന്നും ഇല്ല.. അതുകൊണ്ട് ഞാൻ പുറത്തു
പോകുന്നില്ല.
ബിൽഗേറ്റ്സ് അടുത്ത വ്യവസ്ഥ
പറഞ്ഞു..
''ഇതിൽ മാനേജ്മെൻ്ട് വിഷയത്തിൽ
ബിരുദം ഇല്ലാത്തവർ പുറത്തു പോകണം ''..
മലയാളി
വിചാരിച്ചു പത്താം ക്ലാസ്സിൽ പഠിപ്പു
നിർത്തിയവനാ ഞാൻ എന്നാലും ഞാൻ പുറത്തു
പോകുന്നില്ല..
50 പേരു കൂടി പുറത്തു പോയീ .
ബിൽഗേറ്റ്സ് അവസാനത്തെ വ്യവസ്ഥ കൂടി പറഞ്ഞു .
ഇതിൽ ജപ്പാനിസ് ഭാഷ അറിയാത്തവർ
കൂടി പുറത്തു പോകണം''..
മലയാളി സ്വയം പറഞ്ഞു,
എനിക്കു നഷ്ടപെടാൻ ഒന്നും ഇല്ല.. ജപ്പാനീസ്
ഭാഷ പോയീട്ട് അതിന്റെ അക്ഷരങ്ങൾ കണ്ടാൽ
കൂടി അറിയത്തില്ല..
മലയാളി അവിടെ തന്നെ ഇരുന്നു.
അവസാനം മലയാളിയും വേറെ ഒരാളും മാത്രമായീ ഹാളിൽ
ബാക്കി..
ബിൽഗേറ്റ്സ്
സന്തോഷത്തോടെ അവരെ നോക്കി പറഞ്ഞു..
ഇനി നിങ്ങൾ
തമ്മിൽ ജാപ്പനിസ് ഭാഷയിൽ ഒന്ന്
സംസാരിക്കൂ ഞാൻ ഒന്ന് കേൾക്കട്ടെ..
വളരെ ശാന്തനായീ മലയാളി തനിക്കു
അഭിമുഖം ഇരുന്ന ആളോട് ചോദിച്ചു.. "നാട്ടിൽ
എവിടെയാ ?
മറ്റെ ആളും
വളരെ ശാന്തതയോടെ മറുപടി പറഞ്ഞു... "തിരുവനന്തപുരം"
💥
Tuesday, 9 December 2014
കമന്ററി
IPL malayalam commentry. ലക്ഷകണക്കിന് ആളുകൾ ആണ് കൊച്ചിയിൽ ഈ കളി കാണാൻ ഇന്ന് വന്നിരിക്കുന്നത്. അതെ സോണി, ഏകദേശം അറുപത്തിഅയ്യായിരം പേർ എത്തിയിട്ടുണ്ട്. അതാ ജിങ്കൻ, നല്ലൊരു മനോഹരമായ പാസ്. കൃത്യം എതിരാളിയുടെ കാലിൽക്ക് തന്നെ. ദേവസഭാതലം ആകുന്ന കൊച്ചിയിൽ മയൂരങ്ങൾ ആകുന്ന കളിക്കാർ. അതാ, ഇയാൻ ഹ്യൂം ഒരു ശ്രീകൃഷ്ണപരുന്തിനെ പോലെ പ്രത്യക്ഷപ്പെട്ട്, പന്തിനെ മൂന്ന് തവണ വലം വെച്ച്, ഇവിടെ ഉള്ളവരെ ആനന്ദത്തിൽ ആറാടിക്കുന്നു. എല്ലാവരുടെയും മനസ്സിൽ ഒരു ചിന്ത മാത്രം - സ്വാമിയേ ശരണമയ്യപ്പ..!!! താൻ ഇത് എന്താടോ വിളിച്ച് കൂവുന്നേ ?? ഓ സോറി.. ഒരു നിമിഷം മകരവിളക്ക് ആണെന്ന് ഓർത്തുപോയി.!
സാമ്പത്തിക മാന്ദ്യം
ഒരിടത്തൊരിടത്ത്ഒരു കൊച്ചുകുടുംബം താമസിച്ചിരുന്നു. അച്ഛന് അമ്മപിന്നെ രണ്ടു കുട്ടികളും. മൂത്തകുട്ടി രണ്ടിലും ഇളയ കുട്ടി L.K.G.യിലും പഠിക്കുന്നു. അച്ഛന്ബിസിനസ്സ്ആയിരുന്നു.അമ്മയ്ക്ക്ജോലി ഉണ്ടായിരുന്നില്ല. അവര്സന്തോഷത്തോടെ ജീവിച്ചു പോന്നു.അങ്ങനെയിരിക്കെ ആണ്ലോകത്തെ മുഴുവന്സാമ്പത്തിക മാന്ദ്യം പിടികൂടിയത്.പതുക്കെ പതുക്കെ അതിന്റെ അലകള്കേരളത്തിലും എത്തി.നമ്മുടെ കഥയിലെ ഗൃഹനാഥനും അത് മൂലം കടക്കെണിയില് അകപെട്ടു.ദാരിദ്യത്തിന്റെ ആധിക്യം മൂലം ആകുടുംബം ആത്മഹത്യ ചെയ്യാന്തീരുമാനിച്ചു...രാത്രി പതിനൊന്ന്മണിയുടെ വേണാട്വണ്ടിക്കു തല വക്കാന് അവര്തീരുമാനിച്ചു.അങ്ങനെ എല്ലാവരും കൂടി നേരത്തെ തന്നെ ട്രാക്കില് എത്തി സ്ഥലം പിടിച്ചു.കുറച്ച്സമയം കഴിഞ്ഞു.അതാ ഇരുളിന്റെ മൗനത്തെ ഭേദിച്ചുകൊണ്ട് വേണാട് എക്സ്പ്രസ്സ്.അല്പസമയത്തിനകം എല്ലാം അവസാനിക്കാന്പോകുന്നു. എല്ലാവരോടും കണ്ണുകള്ഇറുക്കിഅടച്ചു കൊള്ളാന് അച്ഛന്പറഞ്ഞു.തീവണ്ടി അടുത്ത് എത്താറായി.അമ്മ ചുമ്മാ ഒന്ന് കണ്ണ് തുറന്നുനോക്കി.അതാ അച്ഛന് ഇറങ്ങി ഓടുന്നു. അമ്മ ഒന്നും ആലോചിച്ചില്ല. രണ്ടു കുട്ടികളെയും വലിച്ചുട്രാക്കിന്വെളിയിലേക്ക് ചാടി.ഹോ...!!! ഒരു നിമിഷം... ഒരുനിമിഷം വൈകിയിരുന്നെങ്കില് ...അപ്പോള് ഇളയ കുട്ടി പറഞ്ഞു"ഭാഗ്യം...!!!ഇല്ലെങ്കില് നമ്മള് അഞ്ചുപേരും മരിച്ചു പോയേനെ..."ഈ ഒരു ഡയലോഗ് ആണ് ഈ കഥയിലെ വഴിത്തിരിവ് (അതായത് ട്വിസ്റ്റ്)....അവര് നാല് പേര് അല്ലെ ഉണ്ടായിരുന്നുള്ളുപിന്നെന്തു കൊണ്ട് ഇളയ കുട്ടി നമ്മള്അഞ്ചുപേര്എന്ന് പറഞ്ഞു......?......................അതെങ്ങനെ?...........................,,....ഇളയ കുട്ടി എൽ.കെ.ജി. യില്അല്ലേ പഠിക്കുന്നത്...പാവം അതിനു ശരിക്കും എണ്ണാന്ഒന്നും അറിഞ്ഞുകൂട...അതിനോട് ഒന്ന് ക്ഷമിച്ചു കൂടെ...???ഒരി copy past ഉല്പ്പന്നം..ഇനി അതും പറഞ് എന്നെ പഞിക്കിടാന് വരണ്ട !! പ്ലിങ്ങി
വാട്സപ്പ്
ഫേസ്ബുക്ക് മുതലാളി 19 ബില്യണ്ഡോളറിന് വാട്സപ്പ് വാങ്ങിച്ചു..................മണ്ടന്, Play store ൽ പോയാല്ഫ്രീ ആയി ഡൗൺലോട്ചെയ്യാം....ഞാനൊക്കെ അങ്ങനെയാ ചെയ്തത്
ഒളിക്യാമറ
നിങ്ങള് ഹോട്ടല് റൂമില് അല്ലെങ്കിൽ ടെക്സ്റ്റൈൽസിലെഡ്രെസ്സിങ്ങ് റൂമിൽ കയറുമ്പോള് ആദ്യം ലൈറ്റ് ഓഫ് ചെയ്യണം.എന്നിട്ട് കര്ട്ടന് പൂര്ണമായും അടയ്കണം ,എന്നിട്ട് നിങ്ങളുടെ കൈയിലുള്ള മൊബൈല് ഫോണ് ക്യാമറ ഓപ്പണ് ചെയ്യണം ..ഫ്ലാഷ്ലൈറ്റ് ഓഫ് ചെയ്യണം..എന്നിട്ട് ക്യാമറയിലൂടെ റൂം മൊത്തമായും നിരീക്ഷിക്കുക... ചുവപ്പ് ബിന്ദു ക്യാമറയിലൂടെ തെളിഞ്ഞാല് അവിടെ ഒളിക്യാമറ ഉണ്ടെന്നു മനസിലാക്കാം ...അല്ലെങ്കില്നിങ്ങള് സുരക്ഷിതരാണ് .....!!!
കാറ്
അംബാനി : ഞാന്‍ രാവിലെ കാറില്‍ യാത്ര പുറപെട്ടാല്‍ രാത്രി ആയാലും എന്റെ പകുതി എസ്റ്റേറ്റ് പോലും എത്തില്ല.
ശശി : എന്റെ അച്ഛനും ഉണ്ടായിരുന്നു ഇതുപോലൊരു കാറ്. 😂😂😂😂😂
ചിക്കന്
എന്നും പരിപ്പുകറിയും ,അല്ലെങ്കില് ചമ്മന്തിയും ,മാത്രം ചോറിന്റെ കൂടെ തന്നിരുന്ന മരുമകളുടെ മാറ്റം കണ്ടപ്പോള് അമ്മായിയമ്മക്ക് ഒരു അത്ഭുതമായിരുന്നു ....വൈകിയാണെങ്കിലുംമരുമകള്ക്ക് തന്നോടുദിച്ച സ്നേഹം ഓര്ത്തപ്പോള് അറിയാതെ ഒരിറ്റു കണ്ണീര് ആ കണ്ണുകളില് പൊടിഞ്ഞു ....ഇന്ന് എല്ലാ നേരവും ഭക്ഷണത്തിന്റെ കൂടെ ചിക്കന് ...അല്ലെങ്കില്താറാവ് ....പാവം അമ്മായിഅമ്മ .....പക്ഷിപ്പനിമൂലം മരുമോളുടെ തീന് മേശയില് പച്ചക്കറികള് സ്ഥാനം പിടിച്ചത് ആ പാവം അറിഞ്ഞില്ലായിരുന്നു ....
Monday, 8 December 2014
6 ദിവസം
അവൾ എന്നും ആ പാർക്കിൽ വരുമായിരുന്നു... അവനെ കാണാൻ..അവൾ എന്നും നേരത്തെ അവിടെഎത്തും ♡...എന്നാൽ അവൻ ഒരു ദിവസം പോലും അവളെ കാണാൻ നേരത്തെ എത്തിയില്ല...അവൾ ഒരിക്കലും ഇതിന്റെ പേരിൽ അവനോട് ദേഷ്യപെട്ടിരുന്നില്ല, അത്രയ്ക്ക് ഇഷ്ടമായിരുന്നു അവനെ...പതിവ് പോലെ അന്നും താമസിച്ച് എത്തിയ അവൻ ഞെട്ടിപ്പോയി, അവൾ അവിടെ ഇല്ല...അവൻ അവളെ ഫോണിൽ വിളിച്ചു , ''ഔട്ട് ഓഫ് കവറേജ് '' എന്ന അറിയിപ്പോടെ ആ കാൾ നിലച്ചു......തുടർച്ചയായി ഇതേ മറുപടി ലഭിച്ചപ്പോൾ അവൻ അവളുടെ കോളേജ് ലും ഹോസ്റ്റൽ ലും കൂടുകരോടും ഒക്കെ തിരക്കി...ഹോസ്റ്റലിൽ നിന്നും അവൾടെ വീട്ടുകാർ വന്നുകൂട്ടികൊണ്ടുപോയി എന്ന് മനസിലായ അവൻ, അഡ്രസ് തേടിപിടിച്ചു അവൾടെ വീട്ടിൽ എത്തി....അവടെ പെരുമാറ്റത്തിൽ നിന്നും കാര്യങ്ങൾ ഊഹിച്ചെടുത്ത വീട്ടുകാർ അവനോടു കള്ളം പറഞ്ഞു.....'' അവളെ ഇനി കാണാൻ പറ്റില്ല, അവൾക്ക് ക്യാൻസർആണ്. ഇനി 6 ദിവസം കൂടിയേ ജീവിച്ചിരിക്കൂ ''......അവൻ അത് വിശ്വസിച്ചു...എല്ലാം നഷ്ടപെട്ട അവൻ 5 ദിവസം ഒരു ഭ്രാന്തനെപോലെ അലഞ്ഞു നടന്നു....അന്ന് വൈകിട്ട് അവൻ അവൾടെ വീട്ടിൽ ചെന്നു. ഒരു കത്ത് കൊടുത്തു, അവൾക്ക് കൊടുക്കാൻ.....ചെന്നൈ യിൽ ഉള്ള ഒരു കമ്പനിയിൽ ഇന്റർവ്യൂവിനു പോയിറുന്ന അവൾ 6ാം ദിവസം തിരിച്ചെത്തി......അന്ന് അവൾ അവനെ ഒരുപാട് തവണ വിളിച്ചു. പക്ഷെഫോണ് സ്വിച്ച് ഓഫ് ആയിരുന്നു .. അവൾടെ അമ്മ അവൻ കൊടുത്ത് കത്ത് അവളെ ഏല്പിച്ചു നടന്നതൊക്കെ പറഞ്ഞു.....കത്ത് പൊട്ടിച്ചു വായിച്ച അവൾ ഞെട്ടി....'' നീ എന്നെ കാത്തു നിന്നപോൾ ഞാൻ നേരത്തെ എത്തിയില്ല. നീ ഈ ലോകം വിട്ടു പോകും മുമ്പേ ഞാൻ ആ ലോകത്ത് എത്തിയിരിക്കും.നിന്നെ ആദ്യമായി കണ്ട ആ സ്ഥലത്ത് വെച്ച് നിന്റെ ഓർമകളിൽ ഞാൻ ഈ ലോകത്തോട് വിടപറയും ''........കത്ത് വായിച്ചു തീരും മുമ്പേ അവൾ ഇറങ്ങിയോടി ... അവർ ആദ്യമായി കണ്ടുമുട്ടിയ, കടൽതീരത്തെ ലൈറ്റ്ഹൗസിനെ ലക്ഷ്യമാക്കി......അവൻ ആ ലൈറ്റ്ഹൗസിന്റെ മുകളിൽ മരിക്കാൻ തയ്യാറായി...............അപ്പോൾ ആ വഴി ചോട്ടാ ഭീംപോകുന്നുണ്ടായിരുന്നു..ചോട്ടാ ഭീം അവനെ കാണുമോ..???.അവനെ രക്ഷിക്കുമോ ..?...ഇതെല്ലം അറിയാൻ കാണുക...#ചോട്ടാ_ഭീം.എന്നും രാത്രി 9 മണിക്ക്#POGOTV യിൽ
വിലക്കുകൾ
ചില ചെറിയ സംശയങ്ങള്....!!!സ്വതന്ത്ര ഇന്ത്യയിൽ സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നതിൽ മുൻ ഗണന സ്ത്രീകൾക്കാണു..വിശാല മനസ്കരും വിനയാന്വിതരുമായഇന്ത്യയിലെ പുരുഷവർഗ്ഗത്തോട് വെറും ചിറ്റമ്മ നയമാണു ഇന്ത്യൻ നീതിന്യായ വ്യവസ്ഥ കാലങ്ങളായി അനുവർത്തിച്ച് വരുന്നത്......ഒരു വീട്ടിൽ ശർക്കര, ഈസ്റ്റ്,നവസാരം, ബാറ്ററി തുടങ്ങിയ സാധനങ്ങൾ ഉപയോഗിക്കുന്നതിന് സ്ത്രീകൾക്ക് യാതൊരു വിധ നിയമ തടസവുമില്ല. ശർക്കര അവർക്ക് പായസത്തിലിടാം, ഈസ്റ്റ് ഇട്ട് മാവ് പുളിപ്പിച്ച് ഇഡലിയുണ്ടാക്കാം,ബാറ്ററി അവർക്ക് ടോർച്ചിലിടാം ക്ലോക്കിലിടാം എന്തിനു ടി വി റിമോട്ടിൽ വരെ ഇട്ട് സീരിയലുകൾ വരെ കാണാം.. നോ പ്രോബ്ലംസ്...എന്നാൽ ഏതെങ്കിലും വിജ്ഞാന കുതുകിയായ ഒരു പുരുഷൻ ഇത്യാദി സാധനങ്ങൾ ഒരു കലത്തിലിട്ട് നീരാവിയാക്കി കുപ്പിയിൽ നിറച്ച് ദാഹ ശമനിയായി ഉപയോഗിച്ചാൽ അത് എങ്ങനെ നിയമ വിരുദ്ധമാകും. എന്തിനണവനെ വാറ്റുകാരൻ എന്നു മുദ്രകുത്തി അറസ്റ്റ് ചെയ്ത് സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുന്നത്.....!!!കൽപ്പവൃക്ഷം എന്നറിയപ്പെടുന്ന തെങ്ങിൽ നിന്നും ലഭിക്കുന്ന തേങ്ങ , ചിരട്ട, കോഞ്ഞാട്ട, ചൂട്ട്, കൊതുമ്പ് ഓല എന്നിങ്ങനെ എന്ത് സാധനങ്ങളും സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നതിൽ യാതൊരു വിധ നിയമ തടസവുമില്ലെന്നിരിക്കെ അതിന്റെ മണ്ടയിൽ നിന്നും ഊറ്റിയെടുക്കുന്ന ദ്രാവകം കുടിച്ചു എന്ന പേരിൽ വണ്ടിയിൽ പോകുമ്പോൾ തടഞ്ഞു നിർത്തി പെറ്റിയടിക്കുന്നത് കാടത്തമല്ലെ.. അല്ലേ!( കള്ളൊഴിച്ച് കള്ളപ്പം ഉണ്ടാക്കിയ ഒരു സ്ത്രീയും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നു കൂടി ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്)സ്ത്രീകൾക്ക് നാട്ടിൽ കിടക്കുന്ന സകലമാന ചുള്ളിയും കൊത്തിയൊടിച്ച്‌തീയെരിക്കാം, കരിയിലകൾ കൂട്ടിയിട്ട് കത്തിക്കാം, ഒരു പ്രശ്നവുമില്ല, എന്നാൽ പാവം പുരുഷന്മാർ ഒരു ചെടിയുടെ ഇല ചുരുട്ടി അതിൽ മറ്റൊരു ചെടിയുടെ ഇല വച്ച് കത്തിച്ചാൽ, അന്തരീക്ഷ മലിനീകരണം ഉണ്ടാവാതിരിക്കാൻ കത്തിക്കുന്നതു മൂലമുണ്ടാകുന്ന പുക സ്വന്തം ശ്വാസകോശത്തിൽ വച്ച് ഫിൽട്ടറു ചെയ്ത് പുറത്ത് വിട്ടാൽ പോലും ഏമാന്മാർ ലാത്തിയും വടിയുമായി വന്ന് ഇരുപതിനായിരം രൂവ വരെ പിഴ ചുമത്തുന്നു, ഇതൊക്കെ എന്ത് ന്യായം, എന്ത് നീതിഈ അവസരത്തിൽ എനിക്ക് ചോദിക്കാനുള്ളത് ഇത്രമാത്രമാണ്…" ആരാണ് പുരുഷന്മാരുടെ സ്വപ്നങ്ങൾക്ക്‌മേൽ നിയമത്തിന്റെ വിലക്കുകൾ നിശ്ചയിക്കുന്നത്"
മനസ്
ചില പുരുഷന്മാരുടെ മനസ് ആരാധനാലയം പോലെ പരിശുദ്ധമായിരിക്കും....................അതുകൊണ്ടാവാം ചില സ്ത്രീകള് അവരെ കാണുന്പോള് ചെരിപ്പ് ഊരി കയ്യില് പിടിക്കുന്നത്
ആനയുടെ ഓർമശക്തി
ആനയുടെ ഓർമശക്തി
11 ക്ലാസ്സിൽ പഠിക്കുമ്പോൾ NCC ക്യാമ്പിനു
പോയതായിരുന്നു അജിത്.മൂന്നാറിൽ ആയിരുന്നു
ക്യാമ്പ്.വന യാത്രയ്ക്കിടയിൽ
നിർഭാഗ്യം എന്ന് പറയട്ടെ അജിത്തിന്
കൂട്ടം തെറ്റി.
കൂടെ ഉള്ളവരെ കണ്ടെത്താൻ
അലയുന്ന അജിത്
ഭയവും ദയയും ഉളവാക്കുന്ന ഒരു കാഴ്ച
കണ്ടു. കാലിൽ ലോഹകഷ്ണം തറഞ്ഞു
കയറി വേദന കൊണ്ട് വിഷമിപ്പിക്കുന്ന
ഒരു ആനയെ. ഭയത്തെക്കാൾ
സഹജീവിയോടുള്ള സ്നേഹം ആയിരുന്നു
അജിത്തിന്റെ മനസ്സിൽ.
വളരെ ശ്രദ്ധയോടെ തന്റെ കൈയിൽ
ഉള്ള കത്തി ഉപയോഗിച്ച്
ലോഹം പുറത്തെടുത്തു. ആന
തന്നെ ഇനി ഉപദ്രവിക്കുമോ എന്നു ഭയന്ന്
ഓടി ദൂരേക്ക് മാറിയ അജിത് തിരിഞ്ഞു നോക്കുമ്പോൾ
നന്ദിയോടെ തന്നെ നോക്കുന്ന ആ
സാധുമൃഗത്തെ ആണ് കണ്ടത്. സന്ധ്യ
മയങ്ങും മുൻപ് തന്നെ ഈശ്വര കൃപ
കൊണ്ട്
തന്റെ കൂട്ടുക്കാരെ കണ്ടെത്താൻ
അജിത് സാധിച്ചു.
12 വർഷങ്ങൾക്കു ശേഷം.
ഓഫീസിലെ കൂട്ടുക്കാരുമൊത്തു
മൃഗശാല കാണാൻ എത്തിയതായിരുന്നു അജിത്.
പലതരം ജീവികളെ കണ്ടു
നടക്കുമ്പോൾ ആയിരുന്നു ആനകളെ അയാൾ
കണ്ടത്. "അതിൽ ഒരാന
തന്നെ തന്നെ നോക്കുന്നോ?
അതോ തന്റെ തോന്നൽ ആണോ ?" അജിത്
കൂടിന്റെ അടുത്തേക്ക് ചെന്നു , ആ
ആന
പതിയെ തന്റെ തുമ്പികൈ നീട്ടി മുന്നിലേക്ക്
നടന്നു വന്നു , തന്റെ മുൻകാലുകൾ
ഉയർത്തി , അജിത്തിന് സലാം നല്കുന്ന
പോലെ. 12 വര്ഷങ്ങള്ക് മുൻപുള്ള NCC
ക്യാമ്പും താൻ രക്ഷിച്ച
ആനയും അജിത്തിന്റെ മനസ്സിൽ
തെളിഞ്ഞു. അവൻ പ്രയാസപ്പെട്ടു
ആ കൂട്ടിനുളിലേക്ക് ഉള്ള മതിൽ വലിഞ്ഞു കയറി.
പഴയ ചങ്ങാതിയെ കണ്ട
പോലെ ഓടി ചെന്ന് ആ
ആനയെ കെട്ടി പിടിച്ചു .
അപ്പോൾ ആ ആന
അജിത്തിനെ തന്റെ തുമ്പികൈ കൊണ്ട്
വാരി എടുത്തു നിലത്തു അടിച്ചു കൊന്നു,
NB : അന്ന് മുന്നാറിൽ അജിത് കണ്ട ആന
അല്ല ഇതെന്ന് തോന്നുന്നു.
Saturday, 6 December 2014
കായിമ്മലെ കാക്ക
മലപ്പുറം ജില്ലയിലെ ഉള്‍പ്രദേശത്തെ ഒരു സര്‍ക്കാര്‍ ഡിസ്പെന്‍സറി. മുന്നോ നാലോ വയസ്സ് പ്രായമുള്ള മോനെയും കൊണ്ട് ഡോക്ടറെ കാണാന്‍ വന്ന ഉമ്മ. മേശപ്പുറത്തുള്ള സാധനങ്ങള്‍ കയ്യിലെടുക്കുന്ന കുഞ്ഞിനെ കണ്ണുരുട്ടിക്കാണിച്ചു കൊണ്ട് ഡോക്ടര്‍ പരിശോധന തുടങ്ങി. പെട്ടെന്നാണ് കുഞ്ഞിന്റെ കണ്ണ് ചുമരില്‍ തൂക്കിയിട്ട സര്‍ക്കാര്‍ കലണ്ടറില്‍ പതിഞ്ഞത്. അതിലേക്കു വിരല്‍ ചൂണ്ടി അവന്‍ ഒറ്റ അലര്‍ച്ച. "മ്മാ, കായിമ്മലെ കാക്ക". അതുവരെ വലിച്ചു കയറ്റി വെച്ച എയര്‍ മുഴുവന്‍ പുറത്തു വിട്ട് ഡോക്ടര്‍ പൊട്ടിച്ചിരിച്ചു പോയി. കലണ്ടറിലെ ഗാന്ധിജി......
Wednesday, 3 December 2014
ഭാരതീയ വിരോധാഭാസങ്ങൾ
1. രാഷ്ട്രീയക്കാർ നമ്മെ വിഭജിക്കുന്നു, തീവ്രവാദികൾ നമ്മെ ഒന്നിപ്പിക്കുന്നു.
2. അമ്മായിയമ്മ മരുമകളോട് പെൺകുഞ്ഞിനെ വേണ്ടന്നു വെക്കാൻ പറയുന്നു.
3. സെറ്റിൽ കുട്ടികൾ ഉണ്ടെന്നു പറഞ്ഞു സൻണി ലിയോൺ ഐറ്റം ഡാൻസ് ചെയ്യാൻ വിസമ്മതിക്കുന്നു,
കരീനാ കപൂർ സിംഗം 2 വിൽ കുട്ടികളുടെ കൂടെ ഐറ്റം ഡാൻസ് കളിക്കുന്നു.
4. ഐഏഎസ് എക്സാം ജയിക്കാൻ സ്ത്രീധനത്തിനെതിരേ ഒന്നരപ്പേജ്ജ് ഉപന്യാസം
എഴുതുന്നു ഒരു വർഷം കഴിഞ്ഞ് കളക്ടർ ആയത്കൊണ്ട് ഒന്നരക്കോടി സ്ത്രീധനം ചോദിക്കുന്നു.
5. ഇവിടെ വൺ വേ റോഡ് ക്രോസ് ചെയ്യാൻ 2 വശത്തേക്കും നോക്കണം.
6. 5000 വർഷം മുന്നെ ക്ലോസറ്റ് കണ്ടുപിടിച്ചത് ഇൻഡ്യയിലാണെങ്കിലും
53% ഇൻഡ്യക്കാരും ഇപ്പഴും പുറത്തു തന്നെ കാര്യം സാധിക്കുന്നു.
7. "പീറ്റർ ഇംഗ്ലണ്ട്" ഇൻഡ്യൻ ബ്രാൻഡ് ആണു "ഹിന്ദുസ്ഥാൻ ലിവർ" അല്ല.
8. സ്വിറ്റ്സർലാൻഡിന്റെ ജനസംഖ്യയുടെ അത്രയും എഞ്ചിനീയർമാർ ഇവിടെ ഓരോ കൊല്ലവും പഠിച്ചിറങ്ങുന്നു,
ലോക ഇന്നൊവേഷൻ ഇൻഡക്സിൽ ഇൻഡ്യ 76ആമത് സ്വിറ്റ്സർലാണ്ട് ഒന്നാമത്.
9. ഒരു വനിതാ നേതാവ് 7000 കോടി രൂപ തന്റെ തന്നെ പ്രതിമ വെക്കാൻ ചിലവാക്കുന്നു,
അതിന്റെ 6.3% കാശുകൊണ്ട് ഐഎസ്അർഒ ചൊവ്വയിൽ പേടകം ഇറക്കുന്നു. എല്ലാവരും
രാജ്യത്തെ പട്ടിണിയേക്കുറിച്ച് സംസാരിക്കുന്നു.
10.സച്ചിനെ അറിയില്ലന്നു പറഞ്ഞ ഷറപ്പോവയെ തെറി വിളിക്കുന്നു, സീത സാഹ ആരാണെന്നു ആർക്കും അറിയില്ല. കൈലാഷ് സ്ത്യാർഥി യേയും അറിയില്ല.
നമ്പൂതിരി
പാമ്പ് കടി ഏറ്റ് മരിച്ച ഒരു പട്ടരുടെ ജഡം വിഷഹാരിയുടെ വീട്ടില്‍നിന്ന് മടക്കികൊണ്ട് പോകുന്നത് കണ്ട നമ്പൂതിരി
ഇവിടെ ഇറക്കാ ഞനൊന്ന് നോക്കട്ടെ
ശവം ചുമന്നിരുന്നവര്‍ ശവം താഴെ ഇറക്കി വച്ചു
തിരുമേനി ശവത്തിന്റെ ഒരു ചെവിയില്‍ എന്തോ പറഞ്ഞു പിന്നെ മറ്റേ ചെവിയിലും എന്തോ പറഞ്ഞു എന്നിട്ട് ശവത്തിന്റെ ഉടമസ്ഥറോട് പറഞ്ഞു
കൊണ്ടു പോയി കുഴിചിട്ടോളൂ
അപ്പോള്‍ ഇതെല്ലം കണ്ടുകൊണ്ടിരുന്ന ഒരാള്‍ നമ്പൂതിരിയോട് എന്താ ഇതെന്ന് ചോദിച്ചു
അതോ --ഇന്ന് അമ്പലത്തില്‍ ഊട്ട് ഉണ്ടന്ന് പറയാ ആദ്യം ചെയിതത് ,ഊട്ട് എന്ന് കേട്ടാല്‍ ഏതു പട്ടരും എഴുന്നേല്‍ക്കും --എത്രവയ്യങ്കിലും പക്ഷേങ്കില് എഴുന്നേറ്റില്ല .അതോണ്ടാ രണ്ടണ പ്രതിഗ്രഹം ഉണ്ടന്ന് മറ്റേ ചെവിയില്‍ പറഞ്ഞു ,അത് കേട്ടാല്‍ ശരീരത്തില്‍ ലേശമെങ്കിലും ജീവന്‍ ഉണ്ടങ്കില്‍ പട്ടര് ചാടി എഴുന്നേറ്റെനേം .അതുണ്ടായില്ല .അതോണ്ട് ഉറപ്പായി ഇയാള്‍ മരിച്ചൂന്ന് .അതോണ്ടാ പറഞ്ഞെ കൊണ്ടുപോയി കുഴിച്ചിടാന്‍
ലോകം
"ഒരാള് തന്റെ ജോലിക്കിടയില്
ശല്യം ചെയ്ത കുട്ടിയെ ഒഴിവാക്കാന്
വേണ്ടി ഒരു ലോക ഭൂപടം പല
കഷണങ്ങളായി കീറിയിട്ടു കുട്ടിയുടെ
കയ്യില് കൊടുത്തു അവ കൂട്ടി ചേര്ക്കാന്
ആവശ്യപ്പെട്ടു."
അയാള് ജോലിയിലേക്ക് തിരിഞ്ഞു "ആ
ചെറിയ കുട്ടിക്ക് അസാദ്യം
എന്ന് കരുതി ജോലിയില് ഏര്പെട്ട
അയാളെ അമ്പരപ്പിച്ചുകൊണ്ട്
ചുരുങ്ങിയ സമയത്തിനുള്ളില്‍ അത്
ശരിയാക്കി കൊണ്ട് വന്ന
കുട്ടിയോട് അത് എങ്ങിനെ സാദിച്ചു
എന്ന ചോദ്യത്തിന് ഉത്തരമായി
കുട്ടിപറഞ്ഞു .ആ" ഭൂ പടത്തിന്റെ മറു
ഭാഗത്ത് ഒരു മനുഷ്യന്റെ ചിത്രം
ഉണ്ടായിരുന്നു..!!
"യതാര്ത്ഥത്തില് കുട്ടി ശരിയാക്കിയ്
മനുഷ്യന്റെ ചിത്രമായിരുന്നു.
അപ്പോള് സ്വാഭാവികമായി മറു
ഭാഗത്ത് ഭൂപടവും ശരിയായി!!!!!
"അതായത് ഒരു ഭാകത്ത് മനുഷ്യന്
ശരിയായപ്പോള്
മറു ഭാഗത്ത് ലോകം ശരിയായി..!!!!
!!!
ഇനി വെറുതെ ചിന്തിക്കൂ ......ലോകം ശരിയാക്കാനാണ്
കുട്ടി
ശ്രമിച്ചതങ്കിലോ...??
സത്യത്തില് നാം എല്ലാം ഇപ്പോള്
ശ്രമിക്കുന്നതും അത് തന്നെ അല്ലെ.??
മാറ്റം നമ്മളില് നിന്ന് തുടങ്ങണം.!
നമ്മുടെ വീടുകളില് നിന്ന് തുടങ്ങണം.
അത് സാവദാനത്തില് സമൂഹത്തിലേക്ക്.!!
രാഷ്ട്രത്തിലേക്ക്!! ലോകത്തിലേക്ക്!!
വ്യാപികുക തന്നെ ചെയ്യും...!!!!1
*********************************************
Tuesday, 2 December 2014
കഥകള്‍
ഭര്‍ത്താവ് ഗള്‍ഫിലുള്ള , അയാളുടെ ഭാര്യയും മൂന്നു കുട്ടികളും മാത്രം താമസിക്കുന്ന ആ വീടിന്റെ മുറ്റത്ത് രാത്രികാലങ്ങളില്‍ ഒരു ബൈക്ക് നിര്‍ത്തിയിട്ടിരിക്കുക പതിവായിരുന്നു .
രാത്രി വളരെ വൈകി അവിടെ കാണാം .
അതി രാവിലെ കാണില്ല
നാട്ടിലെ പ്രധാനപ്പെട്ട ഒരു നാരദന്‍ ഇത് എങ്ങനെയോ മണത്തറിഞ്ഞു .
അവളുടെ അടുത്തേക്ക് രാത്രി ഒരുത്തന്‍ വരുന്നുണ്ട് . നാടുണരും മുന്‍പേ 'എല്ലാം കഴിഞ്ഞ് ' കുളിച്ചു കുട്ടപ്പനായി 'അവന്‍ ' തിരിച്ചു പോകുന്നു .!! അയാള്‍ കണ്ടു പിടിച്ചു !! പറഞ്ഞു പരത്തി
കഥ നാടാകെ പരന്നു . വിശേഷം വിദേശത്തും എത്തി . ഭര്‍ത്താവിന്റെ പല സുഹൃത്തുക്കളും അറിഞ്ഞു . ഏറ്റവും ഒടുവിലാണ് ഭര്‍ത്താവിന്റെ ചെവിയിലെത്തിയത് .
സാധാരണ ഗതിയില്‍ ഇത്തരം അപവാദ കഥകള്‍ ആദ്യം അറിയേണ്ടവര്‍ അതറിയുക നാട് മുഴുവന്‍ അറിഞ്ഞ ശേഷം ഏറ്റവും അവസാനം ആയിരിക്കും .
ഭാഗ്യത്തിന് ആ ഭര്‍ത്താവ് ഒരു മന്തനായിരുന്നില്ല . അയാള്‍ക്ക്
വിദ്യാഭ്യാസമുണ്ട് . ലോകവിവരവും .
അയാള്‍ കേട്ടത് അപ്പടി വിശ്വസിച്ചില്ല .
ചാടിപ്പുറപ്പെട്ടു ഒന്നും ചെയ്തില്ല .
വിഷയം ഒന്ന് പഠിക്കാന്‍ നാട്ടിലുള്ള തന്റെ ആത്മ സുഹൃത്തിനെ ചുമതലപ്പെടുത്തി . നാട്ടിലും മറുട്ടിലും നടക്കുന്ന ഈ പുകിലൊന്നും ആ പെണ്ണ് അറിയുന്നുണ്ടായിരുന്നില്ല .
അധികം വൈകാതെ സുഹൃത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വന്നു .
അതിങ്ങനെയായിരുന്നു .
അവന്‍ , ബൈക്കുകാരന്‍ അതിരാവിലെ പുറപ്പെട്ട് രാത്രിയില്‍ തിരിച്ചെത്തുന്ന ഒരു ദീര്‍ഘ ദൂര ബസ്സിലെ കണ്ടക്റ്റര്‍ ആണ് .
ബസ്സ് തൊട്ടടുത്ത നഗരത്തില്‍ ഹാള്‍ട്ട് ആക്കി രാത്രി തന്റെ വീട്ടിലേക്കു വരുന്നതും അതി രാവിലെ തിരിച്ചു പോകുന്നതും ബൈക്കിലാണ് .
അവന്റെ വീട്ടിലേക്ക് വയലുകളും ഊട് വഴികളും കടന്നു കുറച്ചു ഉള്ളോട്ട് പോകണം . രാത്രിയില്‍ ബൈക്ക് ആ വീടിന്റെ മുറ്റത്ത് ഒരരികില്‍ നിര്‍ത്തിയിടും .
വരാനും കാത്തിരിക്കാനും ആരുമില്ലാത്തത് കൊണ്ട് മൂന്നു കുട്ടികളും അവളും നേരത്തെ ഉറങ്ങും . അവര്‍ ഉറങ്ങിയിട്ടാണ് അവന്‍ വരിക . അവരുണരും മുന്‍പേ അവന്‍ ബൈക്കെടുത്ത് പോവുകയും ചെയ്യും . സത്യം അതായിരുന്നു .
പ്രത്യുല്പ്പ ന്നമതിയും ദീര്‍ഘ വീക്ഷണവും ഉള്ള ഒരു ഭര്‍ത്താവ് ആയതു കൊണ്ടാണ് ഈ കഥാന്ത്യം ഇങ്ങനെ ആയത് .
അപവാദ കഥകള്‍ക്ക് നമ്മുടെ നാട്ടില്‍ പഞ്ഞമൊന്നും
ഇല്ല . അവിഹിത ബന്ധങ്ങളും ജാര കഥകളും ഇഷ്ടം പോലെ നടക്കുന്നുണ്ട് .
പക്ഷേ 'കേട്ടീമേ കേട്ട' കഥകളില്‍ കുറെയേറെ , കാര്യം എന്തെന്നറിയാതെ കെട്ടിച്ചമക്കുന്നവയാണ് . അത്തരം കഥകള്‍ പറയാനും പ്രചരിപ്പിക്കാനും എല്ലാവര്‍ക്കും വല്ലാത്ത ഒരു ആവേശമാണ് . ആര്‍ക്കു കിട്ടിയാലും അത് ആഘോഷിക്കും . അവ പരത്താനും സംപ്രേക്ഷണം ചെയ്യാനും ആയിരം പേരുണ്ടാവും .
കഥാ നായിക പ്രവാസി ഭാര്യ കൂടി ആണെങ്കില്‍ ആവേശം ഒന്നു കൂടി കൂടും .
എന്നാല്‍ സത്യം വെളിച്ചത്തു വരുമ്പോഴാവട്ടെ എല്ലാവരുടെയും നാവിറങ്ങിപ്പോവും . അന്നേരം അവരൊക്കെ മൌനം പാലിച്ചു വിദ്വാന്മാര്‍ ആവും .
അല്ലെങ്കിലും പരത്തുന്നതിനു കിട്ടുന്ന സുഖം തിരുത്തുന്നതിന് കിട്ടില്ലല്ലോ .!!
താറാവ്
കഴുത്ത് ഞെരിച്ചു കൊല്ലാൻ ഊഴം കാത്തു
നില്ക്കുന്ന താറാവിന്റെ കുഞ്ഞു അമ്മയോട് ചോദിച്ചു .
എന്തിനാണ്
അമ്മെ നമ്മളെ ഇങ്ങനെ കൊന്നു
കത്തിക്കുന്നത് ...?
അമ്മ താറാവ് വിറയോടെ പറഞ്ഞു
ഏതോ ഒരു സ്ഥലത്ത് പക്ഷിപ്പനി പിടിച്ചു കുറെ താറാവുകൾ
ചത്ത് പോയി അത് കൊണ്ടാ ....
അതിനു നമ്മളെയും കൊല്ലണോ ...?
മനുഷ്യർക്ക്
എയിഡ്സും കാൻസറും എബോളയും എല്ലാം വരുന്നില്ലേ .........?
അവരെയൊക്കെ കൊല്ലുന്നുണ്ടോ ......
കുട്ടി താറാവിന് സംശയം തീരുന്നില്ല .......
''അവർ മാത്രമാണ് ഭൂമിയുടെ അവകാശികൾ'' എന്ന ചിന്ത
മനുഷ്യർക്ക് മാത്രമാണ് കുഞ്ഞേ ..............
.ബാക്കി പറയാൻ കാത്തു നില്ക്കാതെ അമ്മ താറാവ്
ആരുടെയോ കയ്യിൽ അമർന്നു............................................
ഭാര്യ
വിഷമങ്ങള്‍ വരുമ്പോള്‍ മൂഡ് ഓഫ് ആകുമ്പോള്‍ ഭര്‍ത്താവ് പേഴ്സുതുറന്നു തന്‍റെ ഫോട്ടോ എടുത്തു നോക്കുന്നത് എന്നും അവള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു...
താന്‍ എത്ര തന്നെ ഭര്‍ത്താവിനെ വഴക്ക് പറഞ്ഞാലും ...എത്രതന്നെ ഭര്‍ത്താവിനോട് ദേഷ്യപ്പെട്ടാലും ഭര്‍ത്താവു തന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് അവള്‍ക്കു മനസ്സിലായി ...
അതാണല്ലോ എന്ത് പ്രതിസന്ധികള്‍ വന്നു ചേരുമ്പോഴും തന്റെ ഫോട്ടോ നോക്കുമ്പോള്‍ പുള്ളിക്ക് ആശ്വാസം തോന്നുന്നത് ...
ഒരിക്കല്‍ അതുപോലെ എന്തോ വല്ലാത്ത പ്രശ്നങ്ങള്‍ വന്നപ്പോള്‍ അയാള്‍ അവളുടെ ഫോട്ടോ എടുത്തു നോക്കി ആശ്വസിക്കുന്നത്അവള്‍ ശ്രദ്ധിച്ചു ...
ഇതുതന്നെ ചോതിക്കാന്‍ പറ്റിയ അവസരം ...
അവള്‍ മെല്ലെ ഭര്‍ത്താവിന്റെ ചാരത്ത്എത്തി ...എന്നിട്ട് മെല്ലെ ഭര്‍ത്താവിനോട് സ്നേഹത്തോടെ ചോതിച്ചു ...
എന്ത് പ്രശ്നങ്ങള്‍ വരുമ്പോഴും നിങ്ങള്‍ എന്റെ ഫോട്ടോ എടുത്തു നോക്കാറുണ്ടല്ലോ ....
അപ്പൊ നിങ്ങളുള്‍ക്ക് സമാധാനം കിട്ടുന്നുണ്ടെന്ന് നിങ്ങളുടെ മുഖ ഭാവം കണ്ടാല്‍ തോന്നാറുണ്ട് ....
അയാള്‍ പറഞ്ഞു ശരിയാണ് .....എത്ര തന്നെ പ്രശ്നങ്ങള്‍ ഉണ്ടായാലും നിന്റെ ഫോട്ടോ കാണുമ്പോള്‍ ഇതിലും വലുത് അല്ലല്ലോ ഇപ്പൊ വന്നത് എന്നോര്‍ക്കുമ്പോള്‍ വല്ലാതൊരൂ സമാധാനം തന്നെയാണ് ...
ഭാര്യ പ്ലിംഗ്
കടലമുട്ടായ്, എള്ളുണ്ട അച്ചപ്പം...വേണോ..?
കഴിഞ്ഞ ലീവിന് നാട്ടിലെ ഒരു വൈകുന്നേരം.
ഞാനും പെങ്ങളും കോലായില്‍ ഇരുന്നു ഇളം കാറ്റുമേറ്റ് കിന്നാരം പറയുന്ന നേരം. വീട്ടില്‍ മറ്റാരുമില്ല.
ഒരു മദ്ധ്യവയസ്കയായ സ്ത്രീ കയ്യില്‍ ഒരു കനത്ത സഞ്ചിയുമായി കയറി വന്നു. കുറെ നടന്നതിന്റെയാവും,മുഖത്ത് നല്ല ക്ഷീണമുണ്ട്...
"മക്കളേ, കടലമുട്ടായ്, എള്ളുണ്ട അച്ചപ്പം...വേണോ..?"
അവര്‍ സഞ്ചി തുറന്നു ഞങ്ങളുടെ മുന്നില്‍ വെച്ചു.
"ഇന്ന് കുറേ നടന്നു...ഇപ്പൊ ആര്‍ക്കും ഇതൊന്നും വേണ്ട...കുട്ടികള്‍ക്ക് എല്ലാര്‍ക്കും ചോക്കലേറ്റും ലെയ്സും മതി..." അവര്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
"ഒരു ചായയെടുക്കട്ടെ..?" ഞാന്‍ ചോദിച്ചു.
"ആയിക്കോട്ടെ."എന്നും പറഞ്ഞു അവരും കോലായില്‍ ഇരുന്നു.
ചായ കുടിക്കുന്ന ചുരുങ്ങിയ സമയം കൊണ്ട് അവര്‍ കുറെ കാര്യങ്ങള്‍ പറഞ്ഞു.ഭര്‍ത്താവ് നേരത്തെ മരിച്ചു...ഒരു പാട് കഷ്ടപ്പെട്ടു രണ്ടു പെണ്‍കുട്ടികളെ വിവാഹം കഴിച്ചയച്ചെങ്കിലും അവര്‍ ഇപ്പോള്‍ ബന്ധം പുലര്‍ത്താറില്ല...ഇപ്പോള്‍ ഒരു കുടുംബശ്രീ യൂണിറ്റില്‍ ഉണ്ടാക്കുന്ന ഇത് പോലുള്ള സാധങ്ങള്‍ വീട് വീടാന്തരം കയറി കച്ചവടം ചെയ്തു ജീവിക്കുന്നു. അങ്ങനെ ഒരു പാട് കാര്യങ്ങള്‍...
അവരോടു വല്ലാത്ത ആദരവ് തോന്നി........
ഞാന്‍ സഞ്ചിയില്‍ നിന്നും കുറച്ചു പാക്കറ്റുകള്‍ തെരഞ്ഞെടുത്തു. കാശ് കൊടുത്തു. അവര്‍ സംതൃപ്തിയോടെ ഇറങ്ങിപ്പോയി.
"പാവം സ്ത്രീ അല്ലേ...? ആ സ്ത്രീ ഗേറ്റ് കടന്ന് പോകവേ അവൾ പറഞ്ഞു."യാതൊരു പരിചയവുമില്ലാഞ്ഞിട്ടും അവര്‍ എന്തൊക്കെയാ നമ്മളോട് പറഞ്ഞത്."
"ഊം.... ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് ആരെയെങ്കിലും കേള്‍വിക്കാരായി കിട്ടുക എന്നത് ഒരു വല്ലാത്ത അനുഭവമാണ്....."
അനുഭവസ്ഥര്‍ മനസ്സിലാക്കുന്നത്ര ആഴത്തില്‍ ഒരാളുടെ അനുഭവവും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. അതൊരു സത്യമാണ്.
മത്തായി
യുവാവായ മത്തായി പള്ളിയില്‍ കുമ്പസരിക്കാനെത്തി, കുമ്പസാരകൂട്ടില്‍ നിന്ന് മത്തായി വൈദികനോട് വിങ്ങി പൊട്ടി. അച്ചോ, അച്ചന്‍ എന്നോട് ക്ഷമിക്കണം, കാമാസക്തയായ ഒരു പെണ്ണിന്‍റെ പിടിയില്‍ അകപ്പെട്ടു പോയി ഞാന്‍. ഇപ്പോള്‍ ഞാന്‍ ആ തെറ്റ് മനസിലാക്കുന്നു,ദൈവം എന്നോട് ക്ഷമിക്കില്ലേ? വൈദികള്‍ ആശങ്കയോടെ ചോദിച്ചു, മത്തായി പറയു ആരാണ് ആ പെണ്ണ് ? മത്തായി : അത് പറയാന്‍ ഞാന്‍ അശക്തനാണ്, അവളുടെ സല്‍പേര് നശിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല, വൈദികന്‍: എന്നായാലും ഞാന്‍ അറിയേണ്ടതല്ലേ മത്തായി , പറയൂ കാതറീനെയാണോ നീ ഉദ്ദേശിച്ചത് മത്തായി : എനിക്ക് പറയാന്‍ പറ്റില്ല, പിതാവേ.. വൈദികന്‍: അപ്പോള്‍ പെട്രീഷ്യ ആയിരിക്കും മത്തായി : എനിക്ക് പറയാന്‍ പറ്റില്ല, പിതാവേ.. വൈദികന്‍: ചായക്കട നടത്തുന്ന കാര്‍ത്യായനി ? മത്തായി : എനിക്ക് പറയാന്‍ പറ്റില്ല, പിതാവേ.. വൈദികന്‍: നീ ഉദ്ദേശിച്ചത്, മാര്‍ഗരിറ്റിനെ അല്ലേ ? മത്തായി : എനിക്ക് പറയാന്‍ പറ്റില്ല, പിതാവേ.. വൈദികന്‍ : മത്തായി നീ നല്ലവനാണ് അതുകൊണ്ടല്ലേ നിന്നെ വഴിതെറ്റിച്ചവളായിട്ടും നീ അവളുടെ പേര് വെളിപ്പെടുത്താതിരുന്നത്. നിന്‍റെ തെറ്റ് ദൈവം പൊറുക്കും...സമാധാനത്തോടെ മത്തായി കുമ്പസാര കൂട്ടില്‍ നിന്ന് പുറത്തിറങ്ങി. മത്തായിയെ കാത്ത് ആകാംഷയോടെ പള്ളിക്ക് പുറത്തു നിന്ന് സുഹൃത്ത് സുരേഷ് ഓടി എത്തി എന്തായി ? മത്തായി : നാല് പെണ്ണുങ്ങളുടെ പേര് കൂടി അച്ചന്‍റെ കൈയ്യില്‍ നിന്ന് കിട്ടി, വേഗം വാ...
Monday, 1 December 2014
പത്ര പ്രവര്‍ത്തകന്‍
പത്ര പ്രവര്‍ത്തകന്‍ മുസ്ലിയാരോട്...
നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട ഭക്ഷണം ഏതാണ്..??
മുസ്ലിയാര്‍: അങ്ങനെ പ്രതേകിച്ചു ഒന്നുമില്ല. എന്‍റെ ഉമ്മ വെക്കുന്ന എല്ലാ ഭക്ഷണവും എനിക്ക് ഇഷ്ടമാണ്.
പത്ര പ്രവര്‍ത്തകന്‍: നന്ദി വീണ്ടും കാണാം..
പിറ്റേ ദിവസത്തെ പത്ര തലക്കെട്ട് കണ്ട മുസ്ലിയാര്‍ ഞെട്ടി
''ഉമ്മവെക്കുന്നതിനെ ഞാന്‍ ഇഷ്ട്ടപ്പെടുന്നു -മുസ്ലിയാര്‍ "
വേലക്കാരി ജാനു
കുട്ടി അമ്മയോട് :- അമ്മ പറഞ്ഞില്ലേ മാലാഖമാര്‍ക്ക് ചിറകുണ്ട് അവര്‍ പറക്കും എന്ന്.?
അമ്മ :- അതെ .
കുട്ടി :- ഇന്നലെ അച്ഛന്‍ വേലക്കാരി ജാനുവിനെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു ' നീയൊരു മാലാഖ ആണെന്ന് '.അപ്പോള്‍ വേലക്കാരി ജാനുവും പറക്കുമോ ?
അമ്മ...പ്ലിംഗ്.......
സ്ത്രീ പീഡനം
ഒരു സംഭവം വിവരിക്കാം..അധി
കം തിരക്കില്ലാത്ത ഒരു ബസ്സ്
സ്റ്റോപ്പില് എന്റെ കൂടെ വേറെ കുറച്ചു
സ്ത്രീകളും ഉണ്ടായിരുന്നു..അധികം ബസ്സുകള്
ഇല്ലാത്ത റൂട്ട് ആയതു കൊണ്ടാകണം വരുന്ന
ബസ്സ് നഷ്ടപെട്ടാല് ക്ലാസ്സ്
നഷ്ട്ടപ്പെടുമെന്നു കരുതിയാകണം ഞങ്ങള്
കയറാന് നില്ക്കുന്ന ബസ്സ്
സ്റ്റോപ്പിലേക്ക് ആ യുവാവ് ഓടിവന്നത്
ഓടി വരുന്ന വഴിയില് പൊന്തിന്നിന്നിരുന്ന
കല്ലില് കാല് തട്ടി തെന്നിവീഴാന് പോയ
അവന്റെ കൈ തട്ടിയത് മൊബൈലില്
എന്തോ കളിച്ചു കൊണ്ടിരിക്കുന്ന
അവനെ പോലെ തന്നെ കോളെജിലേക്ക്
പോകാന് നില്ക്കുന്ന ഒരു പെണ്കുട്ടിയുടെ
കൈകളിലാണ്..ആ കുട്ടിയുടെ കൈയ്യില്
ഉണ്ടായിരുന്ന മൊബൈല്
യുവാവിന്റെ കൈതട്ടി നിലത്തു വീണു ഞങ്ങള്
എല്ലാം നോക്കി നില്ക്കുമ്പോഴാണ് ഈ
സംഭവം..പെട്ടെന്ന് തന്നെ അവന് മൊബൈല്
നിലത്തു നിന്നെടുത്തു ക്ഷമ ചോദിച്ചു
അവളുടെ കൈയ്യിലേക്ക് കൊടുത്തു എന്നിട്ട്
അവന് വീണ്ടും അവളോട് ക്ഷമ
ചോദിച്ചു..പെട്ടെന്നായിരുന്നു
അവളുടെ പ്രതികരണം സ്ത്രീകളുടെ ശരീരത്തില്
തൊടരുതെന്ന് പറഞ്ഞു അവള്
അവന്റെ കരണത്ത് ആഞ്ഞടിച്ചു..അടി
കിട്ടിയതും അവന്
ആകെ തരിച്ചുപോയി ഞങ്ങളും..എല്ലാവ
രുടെയും മുന്നില് അപമാനിതനായി എന്നൊരു
തോന്നല് കൊണ്ടാവണം അവന്റെ കണ്ണുകള്
നിറഞ്ഞു അവന് തല താഴ്ത്തി ഒരു
സൈഡിലേക്ക് മാറി നിന്ന് കണ്ണുകള്
തുടക്കുന്നത് ഞാന് വിഷമത്തോടെ കണ്ടു.
എന്റെ അടുത്തു നിന്നിരുന്ന ഒരു
ചേച്ചി അവളോട് ചോദിച്ചു
മോളുടെ വീട്ടില് ആരെല്ലാമുണ്ട് ഉടനടി അവള്
പറഞ്ഞു ഉപ്പ ഉമ്മ പിന്നെ ഒരു അനിയന്..ഇതു
കേട്ടതും ആ ചേച്ചി അവളുടെ ചെകിടടച്ചു
ഒരടി കൊടുത്തു എന്നിട്ട് ചോദിച്ചു
നിന്റെ അനിയനെ ആള്കൂട്ടത്തില് വെച്ച് ഒരു
പെണ്കുട്ടി അടിച്ചാല് നിന്റെ മനസ്സിന്
എത്ര വിഷമമുണ്ടാകും അത്
പോലെ തന്നെയാണ് മൂന്നു ആണ്മക്കള് ഉള്ള
എനിക്കും.നീയെന്താ കരുതിയത് അവനു
നിന്നെ തിരിച്ചു തല്ലാന് കഴിയാഞ്ഞിട്ടല്ല
അഥവാ അവന് നിന്നെ തിരിച്ചു തല്ലിയാല് ഒരു
സ്ത്രീയെ തല്ലിയതിന്റെ പേരില്
കാരണം എന്താണെന്ന്
പോലും അന്വേഷിക്കാതെ പോലീസ്
കേസ്സെടുക്കും എന്ന ഭയമുള്ളത്
കൊണ്ടാണ്.അങ്ങിനെ ഉള്ള
പുരുഷന്മാരുടെ ഭയം മുതലാക്കി അവരെ സമൂഹത്തില്
ഇകഴ്ത്തി കാണിക്കാനും അപമാനിക്കാനും വേണ്ടി നടക്കുന്ന
നിന്നെ പോലുള്ള കുറച്ചു പെണ്കുട്ടികള്
ഉണ്ട്.നിങ്ങള് മനസിലാക്കുക
നിങ്ങളെ പോലെ അവര്ക്കും സഹോദരിമാരും പെണ്കുട്ടികളായ
മക്കളും ഉള്ളവരാണ്.നിന്നെ അവന്
തല്ലിയാലെ സ്ത്രീ പീഡനം ആവുകയുള്ളൂ ഞാന്
തല്ലിയാല് ആവില്ലല്ലോ എന്നും പറഞ്ഞു
കുറെ ചീത്തയും പറഞ്ഞു..... !
മമ്മു
ബാങ്കിൽ പണം ഇടാൻ പോയ മമ്മുവിനോട് കാഷ്യർ : ' ഇത് കീറിയ നോട്ടാണല്ലോ .....??' ......... .......... മമ്മു : അതിനു നിനകെന്താടോ....? ഞാൻ എന്റെ അക്കൌണ്ടിൽ അല്ലെ ഇടുന്നെ....??
Saturday, 29 November 2014
ദിലീപ് കാവ്യ വിവാഹം
ദിലീപ് കാവ്യ വിവാഹം ജനു: 14 ന്
★★★★★★★★★★★★★★★★
ഇന്നലെ തൃശൂർ സ്റ്റാൻറിൽ
കോഴിക്കോട്ടേക്കുള്ള ksrtc ബസ്സിൽ ഇരിക്കുമ്പോൾ സായാഹ്ന പത്രങ്ങളുമായി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യൻ കയറി വന്നു .
"ചൂടുള്ള വാർത്ത... ചൂടുള്ള വാർത്ത ..ജലാറ്റിൻ
കമ്പനി ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകൾ... "
ആരും പത്രം വാങ്ങുന്നില്ല.
"ബാർ കോഴ കൂടുതൽ തെളിവുകൾ പുറത്ത്"
അപ്പോഴുമില്ല ഒരനക്കവും.
"ദിലീപ് കാവ്യ മാധവൻ
വിവാഹം ജനുവരി 14 ന് "
നിമിഷം കൊണ്ടാണ് പത്രം വിറ്റ് തീർന്നത.
ഈയുള്ളവനും വാങ്ങി ഒരെണ്ണം. പണവും കീശയിലിട്ട് പയ്യൻ കൂളായി ഇറങ്ങി പോയി....
ഒന്നാം പേജ് മുതൽ അവസാന പേജ് വരെ എല്ലാവരും ഇരുന്ന് മറിക്കുകയാണ്,
അങ്ങിനെ ഒരു വാർത്തയെ ഇല്ല...
എല്ലാവരും ജാള്യതയോടെ പരസ്പരം നോക്കുന്നുണ്ട്
പക്ഷെ ഒന്നും മിണ്ടുന്നില്ല.
അന്യൻറെ സ്വകാര്യതയിലേക്കുള്ള
ഒളിഞ്ഞ്നോട്ടമാണ്
മലയാളിയുടെ ഏറ്റവും വലിയ വീക്നെസ് എന്ന മന:ശാസ്ത്രം അവൻ അനുഭവത്തിൽ നിന്ന്
പഠിച്ച് വെച്ചിരിക്കുന്നു...
( നിങ്ങളും ഇതിൻറെ തലകെട്ട് കണ്ടല്ല ഇത് വായിച്ചത് എന്ന് വിശ്വസിക്കുന്നു.. )
വയറ്റിലെ കൊക്കപ്പുഴുവിനെ കൊല്ലാന്‍ എളുപ്പ വഴി
വയറ്റിലെ കൊക്കപ്പുഴുവിനെ കൊല്ലാന്‍ എളുപ്പ വഴി ....
ഇതിനായി ആറു ആപ്പിളും ഒരു മുന്തിരിയും ഒരു കൊട്ട് വടിയും കരുതുക ....
ദിവസവും മുടങ്ങാതെ ആപ്പിള്‍ കഴിക്കുക ..ഏഴാമത്തെ ദിവസം മുന്തിരി കഴിക്കണം ...അപ്പോള്‍ കൊക്കപ്പുഴു ഇറങ്ങി വന്നു ചോതിക്കും "എന്താ ഇന്ന് ആപ്പിള്‍ ഇല്ലേ "
ഉടനെ തന്നെ കയ്യിലുള്ള കൊട്ടുവടിഎടുത്തു പുഴുവിന്റെ തലയ്ക്കു ഒറ്റ അടി കൊടുക്കണം .....
ഇങ്ങിനെ സിമ്പിള്‍ ആയ രീതിയില്‍ കൊക്കപ്പുഴുവിനെ കൊല്ലാവുന്നതാണ് ..........
Thursday, 27 November 2014
സർദ്ദാർജി
ഒരിക്കൽ മൂന്ന് സർദ്ദാർജിമാർ ചേർന്ന് പിക്‌നികിനു പോയി... അവിടെ ചെന്ന് അടിച്ച് പൊളിച്ച് വൈകുന്നേരം ആയപ്പോ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാൻ ഒരുങ്ങുമ്പോഴാൺ അവർ ഒരു കാര്യം ഓർത്തത് വെള്ളം കോണ്ടുവരാൻ മറന്നു പോയി... ഒടുവിൽ കൂട്ടത്തിൽ ചെറിയ സർദ്ദാർജി പറഞ്ഞു ഞാൻ ഉടൻ പോയി വെള്ളം വാങ്ങിച്ചു വരാം പക്ഷെ ഒരു കാരണവശാലും ഞാൻ തിരിച്ചു വരും മുൻപ് നിങ്ങൾ ഒറ്റയ്ക് ഭക്ഷണം കഴിച് തീർക്കില്ലാ എന്ന ഉറപ്പു തരണം എന്ന്...മറ്റു രണ്ടു സർദ്ദാർജി മാർ അതു സമ്മതിച്ചു... തുടർന്ന് ചെറിയ സർദ്ദാർജ്ജി വെള്ളം വാങ്ങിക്കാൻ പോയി...
ഒരു മണിക്കൂർ കഴിഞ്ഞു... രണ്ട് മനിക്കൂർ കഴിഞ്ഞു...മൂന്ന് മനിക്കൂർ കഴിഞ്ഞു... ഒരു ദിവസം തന്നെ അങ്ങനെ കടന്നു പോയി... വെള്ളം വാങ്ങിക്കൻ പോയ സർദ്ദാർജിയെ മാത്രം കണ്ടില്ല... ഒടുവിൽ വിശപ്പ് സഹിക്കാൻ വയ്യാതെ മറ്റു രണ്ട് സർദ്ദാർ ജി മാരും കൂടി ഭക്ഷണം കഴിക്കാൻ തുടങ്ങാം എന്ന് തീരുമാനിച്ചു, ഭക്ഷണ പ്പൊതി അഴിക്കാൻ തുടങ്ങി...
പെട്ടന്ന് തൊട്ടടുത്ത പാറയുടെ പിറകിൽ നിന്നും ചെറിയ സർദ്ദാർജി ഇറങ്ങി വന്ന് പറഞ്ഞു...
.
.
.
.
.
.
.
.
" ഇങ്ങനെയാണെങ്കിൽ ഞാൻ വെള്ളം വാങ്ങിക്കാൻ പോകില്ല"!!!
മാതാവ്
മാതാവിനെ തോളില്‍ കയറ്റി അയാള്‍ നടന്നു
കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിയുമ്പോഴേക്ക് ഭർത്താവിന്റെ മാതാവിനെ കുറിച്ച് അവൾ തലയണ മന്ത്രം തുടങ്ങിയിരുന്നു
ഭാര്യയുടെ ഉപദേശങ്ങൾ കേട്ട് അയാള്‍ വൃദ്ധയായ നടക്കാന്‍ പോലും വയ്യാത്ത തന്റെ മാതാവിനെ വെറുത്ത് തുടങ്ങിയിരുന്നു...
ഈ തള്ളയെ എവിടെയെങ്കിലും ഒന്ന് കളഞ്ഞിട്ട വരൂ മനുഷ്യാ എനിക്ക് വയ്യ ഇനി ഇതിനെ നോക്കാന്‍ ഭാര്യയുടെ അലർച്ച കേട്ടാണ് അന്ന് അയാള്‍ ഉണർന്നത്
വയ്യ ഇനിയും ഇത് കേൾക്കാൻ വയ്യ എവിടെയെങ്കിലും ഇതിനെ ഒന്ന് ഉപേക്ഷിച്ചാലെ
അല്പം മനസ്സമാധാനം കിട്ടൂ
ഒട്ടും സമയം കളഞ്ഞില്ല തന്റെ ചുമലിൽ മാതാവിനെ എടുത്ത് അടുത്തുള്ള വനം ലക്ഷ്യമാക്കി അയാള്‍ നടന്നു
കണ്ണുകള്‍ നിറഞ്ഞതല്ലാതെ ഒരു വാക്കും മിണ്ടിയില്ല ആ അമ്മ ആറ്റുനോറ്റ് ഉണ്ടായ ഒരേ ഒരു മകന്‍ അഞ്ചാം വയസ്സിൽ അച്ഛന്‍ മരിച്ചപ്പോ
ഒരു ബുദ്ധി മുട്ടും അറിയിക്കാതെ വളരെ കഷ്ടപ്പെട്ട് വളര്‍ത്തി ഈ നിലയില്‍ എത്തിച്ചു അവനൊരു ബാധ്യതയായി ഞാന്‍ മാറിയല്ലോ എന്ന് സ്വയം ശപിച്ച് കണ്ണുകളില്‍ കണ്ണുനീര്‍ ചാലിട്ടൊഴുകി
വന്യ മൃഗങ്ങൾ ധാരാളം ഉള്ള ആ
കാടിന്റെ ഒത്ത നടുവില്‍ എത്തിയപ്പോള്‍ അവിടെ അമ്മയെ ഉപേക്ഷിച്ച് തിരിഞ്ഞു നോക്കാതെ അയാള്‍ നടന്നു
ഒരല്പം പോലും കുറ്റബോധം ഇല്ലാതെയും ശല്യം തീര്‍ന്നല്ലലോ എന്ന ആശ്വാസത്തിലും
കുറച്ച് നേരത്തിന് ശേഷം വിറക് മുറിക്കാനായി വന്ന ഒരാള്‍ ഈ പൊട്ടി കരയുന്ന അമ്മയെ കാണാന്‍ ഇടയായി
അയാൾക്ക് അത്ഭുതം തോന്നി ഈ ഘോര വനത്തിൽ ഒന്ന് എണീറ്റ് നിൽക്കാനും കഴിവില്ലാതെ ഈ അമ്മ എങ്ങനെ എത്തിപ്പെട്ടു
അമ്മേ നിങ്ങള്‍ എങ്ങനെ ഇവിടെ എത്തി ..? എന്തിനാണ് താങ്കള്‍ കരയുന്നത് ..?
മോനേ .. എന്റെ മകനാണ് എന്നെ ഇവിടെ ഉപേക്ഷിച്ച് പോയത് ഇങ്ങോട്ട് വരുമ്പോള്‍ അവന്റെ കൂടെ ഞാന്‍ ഉണ്ടായിരുന്നു പക്ഷെ തിരിച്ച് അവന്‍ ഒറ്റയ്ക്കാണ് വന്യ മൃഗങ്ങൾ ഒരുപാടുള്ള ഈ കാട്ടിൽ നിന്ന് സുരക്ഷിതമായി അവന്‍ വീട്ടില്‍ എത്തി കാണുമോ എന്ന് ഓര്‍ത്തു എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല അതാണ് ഞാന്‍ കരയുന്നത്
കാലം തന്നെ സാക്ഷി മാതാവിന്റെ പ്രാർത്ഥന നമുക്ക് അനുകൂലമല്ലാത്ത കാലത്തോളം നമുക്ക് സമാധാനം ഉണ്ടാവുകയില്ല
മാതാവ് നമുക്ക് നല്‍കുന്ന സ്നേഹത്തിന്റെ അത്രതന്നെ തിരിച്ച് നല്‍കാന്‍ സാധിക്കില്ല എങ്കിലും ഒരംശം എങ്കിലും തിരിച്ച് നല്‍കാന്‍ ശ്രമിക്കാം നമുക്ക്
ഉസ്മാൻക്ക
മകളുടെ കല്യാണ ദിവസം നാട്ടിലേക്ക് പോവാൻ കഴിയാതിരുന്ന ഉസ്മാൻക്ക അന്നേ ദിവസം തന്റെ പ്രവാസി കൂട്ടുകാർക്കല്ലാം റൂമിൽ വിരുന്നൊരുക്കി .
എങ്കിലും ഉസ്മാൻ ക്കയുടെ മുഖം മ്ലാനമായിരുന്നു.
''ഉസ്മാനിക്കാ ....കല്യാണത്തിനു ഇങ്ങക്ക് പോകാൻ
കഴിഞ്ഞില്ലെങ്കിലെന്താ ..നമുക്ക് ഇത് പോലെ
ഇവിടെ ഒന്ന് ഒത്ത് കൂടാൻ പറ്റിയില്ലേ...?
പിന്നെന്തിനാ
നിങ്ങൾ ഇങ്ങനെ വിഷമിക്കുന്നത് ...?
പോരാത്തതിന് കുട്ടിയുടെ അമ്മാവൻ അവിടെ ഉണ്ടല്ലോ .
അദ്ധേഹം കാര്യങ്ങങ്ങൾ എല്ലാം നോക്കുമല്ലോ .''
''എനിക്ക് സങ്കടമോന്നുമില്ലടോ ...
നിനക്കറിയോ ..? പതിനഞ്ചാം വയസ്സിൽ രണ്ട്
പെങ്ങമ്മാരെ അടക്കം ഒരു കുടുംബത്തെ എന്റെ തലയിൽ
കെട്ടിവെച്ച് ഉപ്പ യാത്രയായി .
അന്ന് തുടങ്ങിയതാണീ അധ്വാനം .
ഇന്നും എനിക്കിത് അവസാനിപ്പിക്കാൻ
കഴിഞ്ഞില്ല .
ഇരുപത്തി മൂന്നാം വയസ്സിൽ ദുരിതത്തിന്റെ ഭാന്ധവും പേറി
ഞാനീ മരുഭൂമിയിൽ കാലു കുത്തി . ഞാനിവിടെ ദുരിത ക്കയത്തിൽ കിടന്നു തിരിയുമ്പോഴും വീട്ടുകാരെ അതിൽ നിന്നും കരകയറ്റി . പെങ്ങമ്മാരെ കെട്ടിച്ചയച്ചു .
എങ്കിലും രണ്ട് പെങ്ങമ്മാരുടെയും കല്യാണത്തിനു ഞാൻ ഇവിടെത്തന്നെയായിരുന്നു.
കൂട്ടത്തിൽ എന്റെ പൊന്നുമ്മയും ഞങ്ങളെ വിട്ടു പോയി. അവസാനമായി ഒരു നോക്കുപോലും എന്റെ ഉമ്മാനെ കാണുവാൻ കഴിയാത്ത നിർഭാഗ്യവാനാണു ഞാൻ .
അതിനിടയിൽ എന്റെ കല്യാണം.
ആരോ എണ്ണിച്ചുട്ട അപ്പംപോലെ
എണ്ണി തിട്ടപ്പെടുത്തിയ ദിവസങ്ങളിൽ നാട്ടിൽ പോയി വരാൻ കുറച്ച് മധുരം നുണയും നാളുകൾ.
അങ്ങനെ കാലങ്ങൾ കാത്തിരുന്ന് ഞാങ്ങൾക്കൊരു കുഞ്ഞുണ്ടായി .
എന്റെ പൊന്നുമോൾ .
അവളുടെ കൊഞ്ചലുകൾ കാണുവാനോ അവളുടെ വളർച്ച കാണുവാനോ ഉള്ള ഭാഗ്യം എനിക്കുണ്ടായില്ല .
ഒരു വാപ്പയെന്ന നിലയിൽ ഞാൻ എന്റെ കടമകൾ നിറവേറ്റിയോ എന്ന് പോലും എനിക്കറിയില്ല .
എങ്കിലും ഞാനവരെ പൊന്നുപോലെ നോക്കി വളർത്തി.
ഇന്ന് അവളുടെ ജീവിതത്തിലെ ഏറ്റവും പ്രാധാനപ്പെട്ട ദിവസം . ഇന്നും എനിക്ക് അവിടെയെത്താൻ കഴിഞ്ഞില്ല . ഇതെല്ലാം അവർക്ക് വേണ്ടിയല്ലേ ..? അത് അവർക്ക് മനസ്സിലാവുമോ .? മനസ്സിലാകുമായിരിക്കും അല്ലെ..? ''
ഉസ്മാനിക്കാ ഇങ്ങള് വിഷമിക്കണ്ടാ ..എല്ലാം ശരിയാവും . ഞങ്ങളും ഇത് പോലെതന്നെയല്ലേ .നമുക്ക് എല്ലാം ശരിയാവാൻ പടച്ചോനോട് പ്രാർഥിക്കാം..!
ഇവിടെ ഉസ്മാനിക്ക കണ്ണീരിൽ കുതിർന്ന വിരുന്ന് ഒരുക്കുംനേരം അങ്ങ് ദൂരെ ഈ പാഴ്മണലും കടന്ന് അറബിക്കടലിനും അപ്പുറം ആ മാമല നാട്ടിൽ
ഒരു കുഞ്ഞു വീട്ടിൽ ആളൊഴിഞ്ഞ കല്യാണ പന്തലിൽ തലേദിവസം ആരുടെയോ കൂടെ ഒളിച്ചോടിയ മകളെ കുറിച്ച് ഓർത്തും ഇതെങ്ങനെ അവളുടെ ഉപ്പാനോട് പറയും എന്നോർത്തും വിതുമ്പുന്ന ഒരു പാവം ഉമ്മയെ കാണാം.
ലൂപ്പ് ഹോള്സ്
രണ്ട് വക്കീലന്മാര് ഒരു ഹോട്ടലില് കയറി... രണ്ടു ചായയ്ക്ക് ഓര്ഡര് കൊടുത്തു... വെയിറ്റര്.. ചായയുമായി വന്നു.... ഉടന് രണ്ടു പേരും അവരുടെ ബാഗ് തുറന്ന്... അതില് നിന്നും ഓരോ സാന്ട്- വിച്ച് വീതം എടുത്തു കഴിച്ച് തുടങ്ങി..... ഉടന് വെയിറ്റര് വന്നു പറഞ്ഞു.... സോറി സാര്... നിങ്ങള്ക്ക് നിങ്ങളുടെ സ്വന്തം ഭക്ഷണം ഇവിടെ ഇരുന്നു കഴിക്കാന് അനുവാദം ഇല്ല്യാ.. അത് ഇവിടുത്തെ നിയമത്തിനു എതിരാണ്...... ഉടന് തന്നെ വക്കീലന്മാര് ഒന്ന് തമ്മില് തമ്മില് നോക്കി,, എന്നിട്ട് തങ്ങളുടെ ഭക്ഷണം പരസ്പ്പരം കൈമാറി ,, എന്നിട്ട് കഴിച്ച് തുടങ്ങി.... ഇത് കണ്ടു നിന്ന വെയിറ്റര്... ങേ..? ഇതില് നിന്നും എന്ത് മനസിലാക്കാം... ? വക്കീലന്മാര് വിചാരിച്ചാല് ഏതു നിയമത്തിനും ലൂപ്പ് ഹോള്സ് കണ്ടുപിടിക്കാം
ഒരു പെണ്‍കുട്ടിയുടെ ഡയറിയിലെ ഒരു പേജ്
ഒരു പെണ്‍കുട്ടിയുടെ ഡയറിയിലെ ഒരു പേജ് ഇങ്ങനെ:
"ഇന്ന് വളരെ നേരത്തെ ആണ് അമ്മ ജോലിയ്ക്ക് പോയത്. തിരിച്ചെത്തിയത് വളരെ വൈകിയും. എനിക്കിന്ന് കോളേജില്‍ വളരെ അലസമായ ഒരു ദിനമായിരുന്നു. അച്ഛന്‍ പതിവ് പോലെ എത്തിയത് ഓഫീസ് ടെന്‍ഷനില്‍ തന്നെ. രാത്രി ഞങ്ങള്‍ക്ക് അമ്മ ചപ്പാത്തിയും കറിയും ഉണ്ടാക്കി വച്ചു. അത്താഴത്തിനു ഇരുന്ന്, ചപ്പാത്തി എടുക്കുന്നതിന് ഇടയ്ക്കാണ് പലതും കരിഞ്ഞു പോയി എന്ന് ഞാന്‍ കണ്ടത്. അതുകൊണ്ട് സാധാരണ മൂന്നു ചപ്പാത്തി കഴിക്കുന്ന ഞാന്‍ രണ്ടെണ്ണം എടുക്കുകയും അതില്‍ അര ഭാഗം ബാക്കി വയ്ക്കുകയും ചെയ്തു. അച്ഛന് പക്ഷെ ഒരിക്കലും ഇതൊന്നും ഒരു പ്രശ്നമല്ല. കരിഞ്ഞ ചപ്പാത്തിയും അല്‍പം ഉപ്പു കൂടിയ കറിയും അച്ഛന്‍ ഏറ്റവും സ്വാദിഷ്ടം ആയിട്ടാണ് കഴിച്ചത്. അച്ഛന്‍ അപ്പോള്‍ എന്നോട് അന്ന് കോളേജിലെ വിശേഷങ്ങള്‍ ചോദിക്കുകയും വരുന്ന വഴിയില്‍ കണ്ട നാട്ടുകാര്യങ്ങളെ കുറിച്ച് പറയുകയും ചെയ്തു. സന്തോഷമായി കഴിച്ച്, കൈ കഴുകി അച്ഛന്‍ ബെഡ് റൂമിലേക്ക് പോയി. ഞാന്‍ പുറകെ ചെന്നു. കരിഞ്ഞ ചപ്പാത്തി എങ്ങനെ കഴിക്കുന്നുവെന്നു ചോദിച്ചു. അച്ഛന്‍ പറഞ്ഞത് ഇതാണ്:
"ചപ്പാത്തി കരിഞ്ഞതും കറിയ്ക്ക് ഉപ്പു കൂടിയതും അമ്മ ശ്രദ്ധിച്ചിട്ട് പോലുമില്ല എന്ന് മോള്‍ കണ്ടിരുന്നോ? അത്രയ്ക്ക് ക്ഷീണിതയായിരുന്നു അമ്മ. ക്ഷീണവും വിശപ്പും ഒക്കെ കൂടുമ്പോള്‍ ആര്‍ക്കും ആഹാരത്തെക്കാള്‍ പ്രധാനമാവില്ല അതിന്‍റെ സ്വാദ്. ഒരു ടൈംപാസ് പോലെ ആഹാരം കഴിക്കുന്നവര്‍ക്കാണ് സ്വാദ് കുറഞ്ഞാല്‍ പ്രശ്നം. ഒരു ദിവസം ഓടിനടന്ന് ഓഫീസില്‍ ജോലി ചെയ്തു തളര്‍ന്നിട്ടാണ് അമ്മ നമുക്ക് ആഹാരം ഉണ്ടാക്കി തന്നത്. അമ്മയുടെ ആ സ്നേഹത്തെയാണ് ഞാന്‍ ഏറ്റവും സ്വാദിഷ്ടമായി കഴിച്ചതും. ആ അമ്മയെ എന്തിനാണ് വാക്കുകള്‍ കൊണ്ട് വേദനിപ്പിക്കുന്നത്? എന്ത് വന്നാലും, കരിഞ്ഞ ചപ്പാത്തി ആരെയും വേദനിപ്പിക്കില്ലല്ലോ!"
ഇത് കേട്ടുകൊണ്ടാണ് അമ്മ ബെഡ്റൂമിലേക്ക് വന്നത്. കേട്ടപ്പോള്‍ അമ്മയുടെ കണ്ണ് നിറഞ്ഞു. അത് കണ്ട് അച്ഛന്‍ എഴുന്നേറ്റു ചെന്ന് അമ്മയുടെ തോളില്‍ തട്ടി "സാരമില്ലെടോ... താന്‍ റസ്റ്റ് എടുക്ക്!" എന്ന് പറഞ്ഞു. എന്നിട്ട് തിരിഞ്ഞ്, "വെറുതെ അമ്മയെ കരയിക്കാതെ പോവുന്നുണ്ടോ!" എന്ന് എന്നോട് തമാശയായി പറഞ്ഞു.
ഇന്ന് വരെ ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മനോഹരമായ കാഴ്ച അതായിരുന്നു..."
വായിക്കുന്ന ഓരോരുത്തരുടെയും ഓര്‍മ്മകള്‍ പിറകിലേക്ക് മറിയുന്നുണ്ടാവും എന്ന് ഞാന്‍ ഊഹിക്കുന്നു. നല്ലത്. ചില പശ്ചാത്താപങ്ങള്‍, ചില തിരിച്ചറിവുകള്‍ മുന്നോട്ടുള്ള ജീവിതത്തില്‍ നല്ലതേ വരുത്തൂ
എലി
ഒരു സായംസന്ധ്യയില് ഒരു
പാവം പുലി സിഗരറ്റിനു
തിരി കൊളുത്തി. . .
അപ്പോള് അതുവഴി ഒരു
എലി കടന്ന് വന്നു
പുലിയോട് ചോദിച്ചൂ
'സഹോദരാ എന്തിനാണ്
ലഹരി ഉപയോഗിച്ച്
ജീവിതം തുലക്കുന്നത് ...വരൂ
നിനക്ക്
ഈ കാട് എത്ര സുന്ദരമാണ് എന്ന്
കാണിച്ചു തരാം'
അതുകേട്ട പുലി സിഗരറ്റ് കളഞ്ഞ്
എലിയുടെ
പുറകേ നടന്നൂ..
അല്പ്പം ദൂരം ചെന്നപ്പോള്
അതാ ഒരു ആന
ചുണ്ടിന്റെ അടിയില് 'ഹാന്സ്'
വയ്ക്കുന്നൂ . .
എലി ആനയോട്
'സഹോദരാ എന്തിനാണ്
ലഹരി ഉപയോഗിച്ച്
ജീവിതം തുലക്കുന്നത് വരൂ
നിനക്ക്
ഈ കാട് എത്ര സുന്ദരമാണ് എന്ന്
കാണിച്ചു തരാം'
ആനയും എലിക്കൊപ്പം നടന്നൂ. . .
കുറച്ചു കൂടി ദൂരം ചെന്നപ്പോള്
അതാ ഒരു
സിംഹം ചാരായം കുടിക്കുന്നൂ . . .
എലി സിംഹത്തോട്
'സഹോദരാ എന്തിനാണ്
ലഹരി ഉപയോഗിച്ച്
ജീവിതം തുലക്കുന്നത് വരൂ
നിനക്ക്
ഈ കാട് എത്ര സുന്ദരമാണ് എന്ന്
കാണിച്ചു തരാം'
ഇതു കേട്ടപ്പോള്
തന്നെ സിംഹം എലിയുടെ കരണം നോക്കി
ഒരെണം കൊടുത്തൂ . . .
സ്തബ്ദരായി നിന്ന പ്രജകള്
ചോതിച്ചൂ ' രാജാവേ അങ്ങ്
എന്തിനാണ് ഈ
നന്മയുടെ ദുതനെ തല്ലിയത് ??
അപ്പോള് സിംഹം പറഞ്ഞു
ഈ കള്ളപ്പന്നി കഞ്ചാവു
അടിച്ച്
എന്നെ ഇന്നലെ ഈ കാട് മുഴുവന്
നടത്തീതാ....ഇതി
വന്റെ സ്ഥിരം പരിപാടിയാ...
...
😂😜😝
.ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?
പ്രിയപ്പെട്ടവരേ,
ദയവ് ചെയ്ത് ഇത് വായിക്കൂ
1.ഇപ്പോൾ ഏകദേശംവൈകുന്നേരം7.25 ആയെന്നുംപതിവില്ലാത്ത വിധം ജോലിത്തിരക്കുണ്ടായിരുന്ന ഒരു ദിവസം ഒറ്റയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്നും സങ്കൽപ്പിക്കുക.
2.നിങ്ങൾ യഥാർത്ഥത്തിൽ വളരെയധികം ക്ഷീണിതനും നിരാശനുമായി ആകെ താറുമാറായിരിക്കുകയാണ്
3.പെട്ടെന്ന് ഒരു കലശലായ വേദന നെഞ്ചിൽ നിന്ന് കൈകളിൽ പടർന്നു താടി വരെയെത്തുന്നതായി അനുഭവപ്പെടുകയും ചെയ്യുന്നു.തൊട്ടടുത്തുള്ള ആശുപത്രിയിലേയ്ക്ക് ഏകദേശം ഇനിയും 5 കി മി ദൂരമുണ്ട്.
4.നിർഭാഗ്യവശാൽ അവിടെ വരെയെത്താൻ കഴിയുമോയെന്ന് നിങ്ങൾക്കുറപ്പില്ല
5.CPR-cardiopulmonary resuscitation(ഹൃദയശ്വാസകോശ പുനരുജ്ജീവനം)ൽ നിങ്ങൾ പരിശീലനം ലഭിച്ചയാളാണ് പക്ഷേ നിങ്ങളെ അതഭ്യസിച്ചയാൾ അത് നിങ്ങളിൽ സ്വയം എങ്ങനെ പ്രാവർത്തികമാക്കാം എന്നുള്ളത് പഠിപ്പിച്ചു തന്നിരുന്നില്ല
6.ഒറ്റയ്ക്കുള്ളപ്പോൾ എങ്ങനെ ഹൃദയാഘാതം അതിജീവിക്കാം?
കാരണം ഹൃദയാഘാതമുണ്ടാകുമ്പോൾ പലരുംപരസഹായം ലഭിക്കാൻ സാധ്യതയില്ലാത്ത വിധം ഒറ്റയ്ക്കായിരിക്കും.അസാധാരണമായി മിടിക്കുന്ന ഹൃദയവും ക്ഷയിച്ചുകൊണ്ടിരിക്കുന്ന ബോധത്തിനുമിടയിൽ പുനരുജ്ജീവനത്തിന് ഏകദേശം പത്ത് സെക്കണ്ട് കിട്ടാനേ സാധ്യതയുള്ളൂ
7.എന്നാൽ ഇവർക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഒരു കാര്യം തുടർച്ചയായി ശക്തമായി ചുമയ്ക്കുകയെന്നുളളത്.ഓരോ ചുമയ്ക്ക് മുന്പും ദീർഘശ്വാസംഎടുക്കുകയും,നെഞ്ചിൽ നിന്ന് കഫം ഉണ്ടാവുന്ന തരത്തിൽ ദീർഘവും ശക്തവും ആയിരിക്കുകയും വേണം
ശ്വസനവും ചുമയുംരണ്ട് സെക്കണ്ട് ഇടവിട്ട് മുടങ്ങാതെ പരസഹായം ലഭിക്കുന്നത് വരെയോ ഹൃദയം സാധാരണ നിലയിൽ മിടിക്കുന്നു എന്ന് തോന്നുന്നത് വരെയോ മുടക്കമില്ലാതെ തുടരേണ്ടതാണ്
8.ദീർഘശ്വസനം ശ്വാസകോശത്തിലേയ്ക്ക് ഓക്സിജൻ പ്രവാഹിപ്പിക്കുകയും,ചുമമൂലംഹൃദയം അമരുകയുംഅത് വഴി രക്തചംക്രമണം നിലനിർത്തുകയും ചെയ്യുന്നു.ഹൃദയത്തിലെ ഈ സമ്മർദം അതിനെ പൂർവസ്ഥിതി കൈ വരിക്കാൻ സഹായിക്കും.ഇപ്പ്രകാരം ഹൃദയാഘാതരോഗികൾ ബോധം നഷ്ടമാകാതെ ആശുപത്രിയിൽ എത്തിച്ചേരാൻ കഴിയും
9.നിങ്ങളാൽ കഴിയുന്നവരോടൊക്കെ ഇതേ കുറിച്ച് പറയുക.അത് പലരുടെയും ജീവൻ രക്ഷിക്കാൻ ഇടയാക്കും.
10.ഒരു ഹൃദ്രോഗവിദഗ്ധൻ പറയുന്നതെന്തെന്നാൽ ഈ മെയിൽ കിട്ടുന്ന എല്ലാവരും അത് പത്ത് പേർക്ക് ഫോർവേഡ് ചെയ്യുകയാണെങ്കിൽ,ഉറപ്പാണ് നമുക്ക് ഒരു ജീവനെങ്കിലും രക്ഷിക്കാൻ കഴിയുമെന്നുളളത്.
11.ഫലിതങ്ങൾ അയക്കുന്നതിനെക്കാൾ ദയവു ചെയ്ത് ഇത് അയച്ച് ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കുക
12.ഈ മെസേജ് കറങ്ങിത്തിരിഞ്ഞ് ഒന്നിലേറെ പ്രാവശ്യം നിങ്ങളിലെയ്ക്ക് തന്നെ എത്തുന്നെങ്കിൽ ദയവു ചെയ്ത് ദേഷ്യം തോന്നരുത്.നിങ്ങളുടെ നന്മയുദ്ദേശിക്കുന്ന,നിങ്ങൾക്ക് ഹൃദയാഘാതത്തിൽ നിന്ന് എങ്ങനെ രക്ഷനേടാം എന്ന് വീണ്ടും വീണ്ടുംഓർമിപ്പിക്കുന്ന സുഹൃത്തുക്കൾ ഉള്ളതിൽ സന്തോഷിക്കുകയും അഭിമാനിക്കുകയുമാണ് വേണ്ടിയത്.
എങ്ങനെ പ്രതികരിക്കാം
സുഹൃത്തൂക്കളേ.. നവംബർ മാസം മുതൽ ATM വഴി പണമിടപാട് നടത്തുന്നതിനു വിവിധ ബാങ്കുകൾ നിയന്ത്രണം ഏർപെടുത്തിയത് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. സ്വന്തം ബാങ്ക് എടിഎം വഴി 5 തവണയും മറ്റു ബാങ്കുകളുടെ എടിഎം വഴി 3 തവണയും മാത്രമാണു മാസത്തിൽ പണമിടപാട് നടത്താൻ സാധിക്കുക. അധിക ഉപയോഗത്തിനു 20+service charge ഈടാക്കുന്നതാണു. വലിയ വലിയ പണമിടപാട് നടത്തുന്നവർക്ക് ഈ നിയന്ത്രണം അത്ര ഭാധിക്കില്ലെന്നു വരാം. എന്നാൽ ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം ഇതൊരു തിരിച്ചടി ആണ്. കാരണം അവൻ/അവൾ ഓരോ ദിവസവും സമ്പാധിക്കുന്നത് ബാങ്കിൽ നിക്ഷേഭിക്കുകയും ആവിശ്യമുളളത് മാത്രം പിൻവലിക്കുകയും ചെയ്യുന്ന ഒരാളെ സംബന്ധിച്ചിടത്തോളം 20+service tax എന്നത് ഒരു വലിയ കൊളള തന്നെ ആണ്. ഇതിനെതിരെ പ്രതികരിക്കേണ്ടത് നമ്മൾ തന്നെയാണ്.
എനി എങ്ങനെ പ്രതികരിക്കാം എന്നുളളതിനു ഒരു മാർഗം പറഞ്ഞു തരാം.
എത്ര കുറഞ്ഞ തുക പിൻവലിക്കാനാണെങ്കിലും ബാങ്കിൽ പോയി എഴുതി കൊടുക്കുക. ഇനി ബാലൻസ് അറിയാനാണേലും ബാങ്കിൽ പോയി അക്കൗൺട് നമ്പർ പറഞ്ഞ് കൊടുത്ത് ചെക്ക് ചെയ്യിപ്പിക്കുക. അധികമാളുകൾ ഈ മാർഗം സ്വീകരിക്കുകയാണേൽ തീർച്ചയായിട്ടും അത് ബാങ്കുകളുടെ മൊത്തം പ്രവർത്തനത്തെ ഭാധിക്കും. അത്മൂലം എന്തെങ്കിലും ഒരു മാറ്റം വരുമെന്നു ഉറപ്പാണ്. നമുക്ക് ആശ്രയിക്കാൻ സ്വിസ് ബാങ്കുകളില്ല. 100ഉം 200ഉം ആയി നിക്ഷേപിക്കാനും പിൻവലിക്കാനും സാധാരണ ബാങ്കുകൾ മാത്രമേ ഉളളൂ. ബാങ്കുകൾ സാധാരണക്കാരെക്കൂടി ഉൾകൊളളുന്നതാവണം. എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകൾ മാത്രം ഉണ്ടായത് കൊണ്ടായില്ല. അത് അവർക് ഉപയോഗപരവുമാകണം. അവരെ പിഴിയാനല്ല, അവരെ സേവിക്കാനായിരിക്കണം.
ഈ ആശയം നിങ്ങൾ അംഗീകരിക്കുന്നു എങ്കിൽ പരമാവധി share ചെയ്യുക....
മുനി
ഒരിടത്ത് ഒരൂ മുനി ഉണ്ടായീന്നു. ആ
മുനീ ഒരിക്കല് നദിക്കരയിലൂടെ നടക്കൂമ്പോള്
ഒരു കുട്ടയില് ആരോ ഉപേക്ഷീച്ച ഒരു
കുഞ്ഞീനെ കിട്ടീ. മുനീ തന്റെ വീട്ടീല് കൊണ്ട്
പോയീ അവനെ വളര്ത്താന് തുടങ്ങീ. അവന്
വളര്ന്ന് അഞ്വു വയസ്സായപ്പോള്
മുനീ തനിക്ക് അവനെ കിട്ടീയത്
എങ്ങനെയാണെന്ന് പറഞ്ഞു.
കുട്ടീയായതിനാല് അവനതിന്
പകരമായീ എനിക്ക് ഒരൂ
വാഴപഴം വേണം എന്ന് പറഞ്ഞു. അവന്
വളര്ന്നു പത്ത് വയസ്സായീ.
അപ്പോഴും മുനീ അവനോട് ഈ കഥ പറഞ്ഞു.
അപ്പോ അവനൊന്ന് ആലോചിച്ച
ശേഷം വീണ്ടൂം വാഴപഴം വേണമെന്ന്
പറഞ്ഞു. മുനീ കൊടുത്തു. അവന് വളര്ന്ന് 15
വയസ്സായീ. ഗൂരൂകുല
വിദ്യാഭ്യാസം പൂര്ത്തീയാക്കീ.
അപ്പോളും മുനീ വിളീച്ച് ഈ കഥ പറഞ്ഞു.
അവനപ്പോള് കുറേ നേരം ആലോചീച്ച
ശേഷം വാഴപ്പഴം ചോദീച്ചൂ. മുനീ കൊടുത്തൂ.
മുനീ ചിന്തീച്ചു. ഇത് പറയുമ്പോളെല്ലാം
ഇവനെന്താണ് വാഴപ്പഴം ചോദീക്കുന്നത്?വ
ീണ്ടും വര്ഷങ്ങള് കടന്നുപോയീ. അവന്
സുന്ദരനായ ഒരു മുനീ കുമാരനായീ മാറീ.
അവന്റെ വിവാഹം കഴിഞ്ഞു.
അപ്പോഴും മുനീ ഈ കഥ അവനോട് പറഞ്ഞൂ.
അവന് പതിവു
പോലെ വാഴപ്പഴം ആവശ്യപ്പെട്ടു.
മുനീ അത് നല്കിയശേഷം ചോദീച്ചു.
നീ എന്താണ് നാം ഈ കഥ
പറയുമ്പോളെല്ലാം
വാഴപ്പഴം ചോദീക്കുന്നത്? അവനതിന്
ഉത്തരം പറഞ്ഞീല്ല.മുനീ ദുഃഖിതനായീ.
കാലങ്ങള് കടന്നുപോയീ. മുനീക്കു
പ്രായമായീ. മുനികുമാരന് കുട്ടീകള് ഉണ്ടായീ.
അവരെ കാണാന് വന്നപ്പോഴും മുനീ ഈ കഥ
പറഞ്ഞു. അന്നും മുനീകുമാരന്
പഴയപടീ വാഴപ്പഴം ആവശ്യപ്പെട്ടു.
മുനീ അത് നല്കീ യാത്രയായീ.
വീണ്ടും കാലങ്ങള് കഴിഞ്ഞ്
മുനീ മരണകിടക്കയിലായീ.
മുനികുമാരനെ ആളെ വിട്ട് വിളീപ്പീച്ചു.
മുനീ മുനീ കുമാരനോട് ഞാന് മരിക്കും.
അതിനുമുന്പായീ നീ എന്താണ് ഞാനാ കഥ
പറയുമ്പോളെല്ലാം
വാഴപ്പഴം ചോദീക്കുന്നത് എന്ന് അറിയണം.
എന്റെ അന്ത്യാഭിലാഷമാണ് എന്ന്
പറഞ്ഞു.ഇത് കേട്ടതും മുനീകുമാരന് വീടീന്
പുറത്തേക്ക് ഇറങ്ങീ. സ്വന്തം വീട്ടീലേക്ക്
പോയീ. മുനീ അതീവദുഃഖീതനായീ.കുമാരന്
വീട്ടീലെത്തീ വളരെയധികം ആലോചിച്ച്
ഒടുവില് ആ രഹസ്യം മുനിയോട് പറയാമെന്ന്
തീരുമാനിച്ചു . അപ്പോള്
തന്നെ മുനീയുടെ വീട്ടീലേക്ക് പുറപ്പെട്ടു .
വഴിയീല് വച്ച് മുനീകൂമാരനെ ഒരു ഒറ്റയാ൯
ചവീട്ടീകൊന്നു.!!!!
ഗുണപാഠം: ഒറ്റയാനുള്ള വഴിക്ക് ഒറ്റക്ക്
പോവരുത്!!
---------------------------------------------
--------------
തെറി വിളിക്കരുത് ... ഷെയർ ചെയ്ത
ദേഷ്യം തീർതൊലൂ
😱😱😱😰😨😨😨😆😆😆
ഭാര്യയും ഭർത്താവും
ഒരു ഭാര്യയും ഭർത്താവും സന്തോഷത്തോടെ ജീവിക്കുകയായിരു
ന്നു.. അങ്ങേനെയിരികെ ഒരു നാൾ ഭാര്യക്ക് മാരകമായ രോഗം പിടിപെട്ടു.. വളരെ വൈകി അത്
ശരീരത്തെ കാർന്നു കാര്ന്നു തിന്നുന്ന കാൻസർ ആണെന്ന് ആ ദമ്പതികൾ തിരിച്ചറിഞ്ഞു.. അവർ വാവിട്ടു കരഞ്ഞുകൊണ്ട് ആകാശത്തേക്ക്
നോക്കി.. മുകളില് ആകാശം .. നീലയും വെള്ളയും കലർന്ന ആകാശം.. നീല
കണ്ടപ്പോൾ അവർ ഓർത്തു.. ഉജാല തീർന്നുപോയി.. പെട്ടന്ന് പോയി ഉജാല മേടിച്ചു
അവർ തിരിച്ചു വന്നു.. പിന്നെയും അവർ വാവിട്ടുകരഞ്ഞു .. പെട്ടന്നാണ് തേങ്ങ
കുലകളെ തഴുകി ഒരു മന്ദമാരുതൻ വന്നത്.. ആ തഴുകലിൽ ചങ്കുപൊട്ടുന്ന വേദനയോടെ ആ
ഭാര്യ പറഞ്ഞു.. ചേട്ടാ.. ചേട്ടൻ വേറൊരു
കല്യാണം കഴിക്കണം.. പൊട്ടി കരഞ്ഞുകൊണ്ട് ആ നിസ്സഹായനായ മനുഷ്യൻ പറഞ്ഞു ..
ഇല്ല പ്രിയതമേ.. എനിക്ക് അതിനു കഴിയില്ല.. അന്ത്യസമയം അടുത്തു എന്ന് മനസിലായ
ഭാര്യ ഒരു കത്ത് എഴുതി ഭർത്താവിന്റെ കയ്യിൽ കൊടുത്തു.. എന്നിട്ട് പറഞ്ഞു .. ചേട്ടാ എന്നോട് സ്നേഹം ഉണ്ടെങ്കിൽ ചേട്ടൻ വേറൊരു കല്യാണം കഴിക്കണം എന്നിട്ട് ഈ കത്ത് ചേട്ടൻ കെട്ടുന്ന പെണ്ണിന് കൊടുക്കണം.
ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ആ
മനുഷ്യൻ ആ കത്ത് ഒരു നിധി പോലെ സൂക്ഷിച്ചുവെച്ചു. അടുത്ത ദിവസം ഭാര്യ മരിച്ചു.. ദുഃഖം താങ്ങാനാവാതെ അയാൾ അലമുറയിട്ടു
കരഞ്ഞു.. ഒരു ഭ്രാന്തനെ അയാൾ
പിച്ചും പേയും പറഞ്ഞു നടന്നു.. അയാൾ പതുക്കെ ഒരു കുടിയനായി മാറി.. കുടിയനിൽ നിന്ന് മുഴു കുടിയനിലെക്കുള്ള യാത്ര അയാൾ
എളുപ്പമാക്കി.. സകലതും വിറ്റുതുലച്ചു
അയാൾ കുടിച്ചു.. എല്ലാം നഷ്ടപെട്ട അയാൾ ഒരു ദേശാടന കിളിയെ പോലെ തനിക്ക് വേണ്ടപ്പെട്ടത് മാത്രം ഒരു സഞ്ചിയിൽ എടുത്തു നടന്നു തുടങ്ങി.. വർഷങ്ങൾ കഴിഞ്ഞു .. ഒരു
സുപ്രഭാതത്തിൽ അയാൾ ഒരു കോവിലകത്തിന്
മുന്നില് എത്തുന്നു.. ആ
കോവിലകം അയാളെ വല്ലാതെ ആകർഷിക്കുന്നു.. പിന്നയും നടന്നു നടന്നു ഒരു ചായക്കടയിൽ
എത്തുന്നു. അയാൾ അവിടുന്ന് ചായകുടിച്ചു. 100 രൂപ കൊടുത്തു.. ബാക്കി ഇല്ലാഞ്ഞതിനാൽ
കേരള സർക്കാരിന്റെ കാരുണ്യ ബംബർ
എടുക്കുന്നു.. അത്ഭുതം എന്ന് പറയട്ടെ.. പിറ്റേ ദിവസം അയാൾക്ക് ആ ലോട്ടറി അടിക്കുന്നു.. 50 കോടി.
കോടീശ്വരനായ അയാൾ തിരിച്ചു ആ
കോവിലകത്തിന് മുന്നിൽ എത്തുന്നു.. ആ കോവിലകം അയാൾ വിലയ്ക്ക് മേടിക്കുന്നു.. അവിടെ ഉണ്ടായിരുന്ന വയസായ
വല്യപ്പനെയും അയാളുടെ സുന്ദരിയായ 25 വയസുള്ള കൊച്ചു മകളെയും ഈ വലിയ മനുഷ്യൻ ഏറ്റെടുക്കുന്നു. അവരുടെ കുടുംബ
ക്ഷേത്രത്തിലെ മുടങ്ങി കിടന്ന ഉൽത്സവം ഈ
മനുഷ്യൻ ആഘോഷമാക്കി നടത്തുന്നു.. അയാൾ
നാട്ടുകാരുടെ കണ്ണിലുണ്ണി ആവുന്നു.. ആ നാടിന്റെ തമ്പുരാനായി അയാളെ
നാട്ടുകാർ വാഴ്ത്തുന്നു. ആയാളും ആ സുന്ദരിയായ മകളും തമ്മിൽ പ്രണയത്തിൽ
ആവുന്നു.. അയാൾ അയാളുടെ ചരിത്രം മുഴുവൻ അവളോട് പറഞ്ഞു.. അവർ ഒരുമിക്കാൻ തീരുമാനിച്ചു. അങ്ങനെ ആഘോഷമായി അവരുടെ കല്യാണം നടന്നു. അന്ന് അവരുടെ ആദ്യ രാത്രി..
കണ്ണും കണ്ണും തമ്മിൽ തമ്മിൽ ഹൃദയം കൈമാറികൊണ്ട് ഇരുന്നപ്പോൾ ..
പെട്ടന്ന് അവളുടെ മൊബൈൽ ചിലച്ചു..
"മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ നിന്നൊരു ..".. അതായിരുന്നു അവളുടെ Ring Tone. അത് കേട്ടപ്പോളാണ് അയാൾ ഓർത്തത് ..
താൻ ജീവന് തുല്യം സ്നേഹിച്ചിരുന്ന ഭാര്യ
തന്ന കത്ത്.. അയാൾ ആ സഞ്ചി തിരഞ്ഞു..
കിട്ടിയില്ല.. അവസാനം തട്ടിന്റെ മുകളിൽ
നിന്ന് അയാൾക്ക് ആ സഞ്ചി കിട്ടി.. അതിൽ
നിന്ന് കത്ത് എടുത്തു അവൾക്കു കൊടുത്തു. അയാളുടെ നെഞ്ചിൽ കിടന്നു അവൾ ആ കത്ത് വായിച്ചു തുടങ്ങി..
പെട്ടന്നായിരുന്നു അത് സംഭവിച്ചത്.. അവൾ
ചാടി എണീറ്റ് അരികിൽ വെച്ചിരുന്ന Britelite ന്റെ പുത്തൻ ടോർച് എടുത്തു അയാളുടെ തലമണ്ട
നോക്കി കൊടുത്തു ഒരടി ... അയാൾക്ക്
ഒന്നും മനസിലായില്ല.. അവൾ പെട്ടന്ന് നാട്ടുകാരെ എല്ലാം വിളിച്ചു കൂട്ടി.. എല്ലാരേയും ഈ കത്ത് കാണിച്ചു.. തമ്പുരാൻ
എന്ന് വിളിച്ച വാ കൊണ്ട്
എല്ലാരും പലതും കൂട്ടിയും കൊറച്ചും വിളിച്ചു.. നാട്ടുകാര്
അയാളെ അച്ചറം പുച്ചറം തല്ലി കാലും കൈയും ഒടിച്ചു..
ആശുപത്രിയിൽ നിന്ന് തിരിച്ചു വന്ന അയാള്
ആ കത്തിൽ എന്താണ് എഴുതിയിരിക്കുന്നത്
എന്ന് അറിയാൻ ആഗ്രഹിച്ചു.. ആരും കാണാതെ അയാള് ആ കത്ത് എടുത്തു ഓടി.. ഓടി ഓടി ദൂരെ ഒരു ഗ്രാമത്തിൽ എത്തിയ അയാൾ ഒരു മല കണ്ടു.. കുത്തനെ കിടന്ന ആ മലയുടെ മുകളിൽ കഷ്ടപ്പെട്ട് വലിഞ്ഞു കയറി.. മലയുടെ മുകളിൽ എത്തിയ അയാൾ
അല്പ്പം വിശ്രമിച്ച ശേഷം മരിച്ചു പോയ
ഭാര്യയോട് മാപ്പ് ചോദിച്ചു കൊണ്ട് ആ കത്ത് തുറന്നു.. പെട്ടന്നായിരുന്നു അത് സംഭവിച്ചത്.. ഒരു പണ്ടാരം പിടിച്ച കാറ്റടിച്ചു ആ കത്ത്
പറന്നു പോയി...
നിങ്ങൾക്ക് ആർക്കേലും ആ
കത്ത് കിട്ടിയോ ?
അനക്കോണ്ട
ഞാന്‍ മൃഗശാലയില്‍ കൊണ്ടിട്ട അനക്കോണ്ടയെ 🐍🐍നോക്കി നില്‍ക്കുകയായിരുന്നു. സിനിമയിലൊക്കെ കണ്ട, മനുഷ്യനെ മൊത്തമായി വിഴുങ്ങുന്ന അനക്കോണ്ടയെ കാണാമെന്നു കരുതിയാ പോയത്. അവിടെ ചെന്നപ്പോ മനുഷ്യനെ പോയിട്ട് മാങ്ങാണ്ടി വിഴുങ്ങാന്‍ പോലും ത്രാണിയില്ലാത്ത രണ്ടു പാമ്പുകള്‍.😏😒 ശ്രീലങ്കയില്‍ നിന്ന് വന്നതാ പോലും! ഇതിനി നീര്‍ക്കൊലിയുടെ🐛 വിസയിലെങ്ങാനുമാണോ വന്നത് എന്നാലോചിച്ചു നില്‍ക്കുമ്പോള്‍ കുറച്ചു പിന്നില്‍ നിന്നും കുറെ പെണ്ണുങ്ങളും👭 കുട്ടികളും 😩😩അലമുറയിടുന്നു
.അനക്വാണ്ട! അനക്വാണ്ട!!🐍
കണ്ണൂര് നിന്നും വന്ന ഒരു ഫാമിലിയാണ് കോലാഹലമുണ്ടാക്കുന്നത്. അവരവിടെ വലിയ അനക്കൊണ്ടയെ വല്ലതും കണ്ടു കാണും എന്ന് കരുതി അങ്ങോട്ട് പോയി നോക്കി. അതനക്കോണ്ടയോന്നുമല്ല. താടിയും കണ്ണാടിയും വച്ച,👳 ഒരു പ്രൈമറി സ്കൂള്‍ മാഷേപോലെ ഇരിക്കുന്ന ഗ്രഹനാഥന്‍ കുറച്ചു പേട്ട് കപ്പലണ്ടി 🏉🏉വാങ്ങി കൂടെയുള്ള പെണ്ണുങ്ങളെയും കുട്ടികളെയും തീറ്റിക്കാന്‍ നോക്കുന്നു. പെണ്ണുങ്ങളും കുട്ടികളും കോറസ്സായി പറയുന്നു
അനക്വാണ്ട! അനക്വാണ്ട!!😀😀
അബോര്‍ഷന്
23 വയസ്സ് മാത്രം പ്രായമുള്ള വിവാഹിതയായ ഒരു യുവതി ഗൈനക്കോളജിസ്റ്റിന്‍റെ അടുക്കല്‍ വന്നു. അവളുടെ കയ്യില്‍ ഒരു ആണ്‍കുഞ്ഞുമുണ്ട്. വളരെ പ്രയാസപ്പെട്ടുകൊണ്ട് അവള്‍ ഡോക്ടറോട്:" ദയവുചെയ്ത് എന്നെ സഹായിക്കണം ഡോക്ടര്‍. എന്‍റെ മോന് ഒരു വയസ്സ് തികഞ്ഞിട്ടില്ല. ഞാന്‍ വീണ്ടും ഗര്‍ഭിണിയായിരിക്കുന്നു. എന്‍റെ ഓഫിസ് ജോലിയോടൊപ്പം രണ്ട് ചെറിയ മക്കളെ കൂടി ഒന്നിച്ച് പരിപാലിക്കാന്‍ എനിക്ക് കഴിയില്ല." ഡോക്ടര്‍: "ഞാന്‍ എങ്ങിനെ സഹായിക്കണം എന്നാണ് പറയുന്നത്?" യുവതി: "ഡോക്ടര്‍ ഒന്ന് മനസ്സുവെച്ചാല്‍ ഒരു അബോര്‍ഷന്‍ നടത്തി എന്‍റെ ഗര്‍ഭസ്ഥശിശുവിനെ ...." വാക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ഡോക്ടര്‍ ഇടപെട്ടു. "ഹോ അബോര്‍ഷന്‍ അല്ലെ?" യുവതി തലയാട്ടി. ഡോകടര്‍ അല്‍പസമയം തലതാഴ്ത്തി മൗനമവലംബിച്ചു. ശേഷം: " ശരി ഒരു അബോര്‍ഷന്‍ നടത്തുകയാണെങ്കില്‍ നിന്‍റെ ജീവന്‍ അപകടത്തിലാകും. അതുമാത്രമല്ല ഭാവിയില്‍ അത് വലിയ ആരോഗ്യപ്രശനങ്ങള്‍ ഉണ്ടാക്കും. പക്ഷെ എന്‍റെ പക്കല്‍ നല്ലൊരു പരിഹാരമുണ്ട്. അത് നിന്‍റെ ജീവനോ ആരോഗ്യത്തിന്നോ ഒരു ഭീഷണിയും ഉണ്ടാക്കില്ല." ആകാംഷയോടെ യുവതി: "എന്താണത്?" ഡോകടര്‍: "ഒരേ സമയത്ത് രണ്ട് കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പ്രയാസമാണെങ്കില്‍ എറ്റവും നല്ല പരിഹാരം. ആദ്യത്തെ കുട്ടിയെ കൊന്നുകളയുക. അതാവുമ്പോള്‍ ഒരു അബോര്‍ഷന്‍റെ വേദനയോ ഭാവിയിലെ ആരോഗ്യ പ്രശ്നങ്ങളോ ഭയപ്പെടേണ്ടതില്ല.ഫലത്തില്‍ ഒരു കുട്ടി മാത്രമേ അവശേഷിക്കു." ഡോക്ടറുടെ പരിഹാരം കേട്ട മാത്രയില്‍ യുവതി കസേരയില്‍ നിന്ന് ചാടി എഴുന്നേറ്റ് ഡോക്ടറോട് ദേഷ്യത്തോടെ ചോദിച്ചു: "എന്‍റെ ഈ മകനെയാണോ താങ്കളുദ്ദേശിക്കുന്നത്? സൂക്ഷിച്ച് സംസാരിക്കണം" മകന്‍റെ നെറുകയില്‍ ഉമ്മവെച്ച് യുവതി തുടര്‍ന്നു: "ഇല്ല! ഒരിക്കലുമില്ല.എന്‍റെ ഈ പൊന്നുമോനെയാണോ നിങ്ങള്‍ കൊല്ലാന്‍ പറയുന്നത്?" വിതുമ്പുന്ന ചുണ്ടുകളോടെ മകനെയും എടുത്ത് പോകാനൊരുങ്ങിയ യുവതിയെ ഡോക്ടര്‍ പിടിച്ചിരുത്തി. എന്നിട്ട് ശാന്തയായി പറഞ്ഞു: "ഏറ്റവും ഉചിത മെന്ന് കരുതിയാണ് ഈ പരിഹാരം ഞാന്‍ നിര്‍ദേശിച്ചത്. കാരണം ലോകത്തെ വെളിച്ചം കാണാത്ത നിന്‍റെ ഗര്‍ഭസ്ഥശിശുവാണെങ്കിലും നീ മുലയൂട്ടുന്ന കുഞ്ഞാണെങ്കിലും കൊല്ലപ്പെടുന്നത് നിന്‍റെ കുഞ്ഞാണ്. ഒരു പക്ഷെ ഗര്‍ഭപാത്രത്തിലെ കുഞ്ഞ് ഒരു മിണ്ടാപ്രാണിയെന്ന നിലയില്‍ അതിനെ കൊല്ലുന്നതായിരിക്കും കൂടുതല്‍ കുറ്റകരം." യുവതി ഏറെ നേരം തല താഴ്ത്തിയിരുന്നു. ശേഷം വിതുമ്പി വിതുമ്പി കണ്ണുകളുയര്‍ത്തി പറഞ്ഞു: "ദൈവമേ സ്വാര്‍ത്ഥയായ എന്നോട് പൊറുക്കുക.." ഡോക്ടറുടെ റൂമില്‍ നിന്നിറങ്ങി യുവതി നേരെ കൌണ്ടറിലേക്ക് നടന്നു. എല്ലാ മാസവും ഡോക്ടറെ കാണാനുള്ള അപ്പോയിമെന്‍റ് വാങ്ങി വീട്ടിലേക്ക് യാത്രയായി.
.....
കുറെ ഗ്രൂപ്പ് ചാറ്റ് ചെയ്യുന്ന സമയത്ത് ഈ ഒരു മെസ്സെജ്ജും ഒന്നു എല്ലാവര്ക്കും എത്തിക്കുമോ?
എന്ത് കൊണ്ട്? എന്ത് കൊണ്ട്? എന്ത് കൊണ്ട് ?
എന്ത് കൊണ്ട്? എന്ത് കൊണ്ട്? എന്ത് കൊണ്ട് ?
''പൈപ്പ് തുറന്നാല്‍ വെള്ളം വരും പക്ഷെ വെള്ളം തുറന്നാല്‍ പൈപ്പ് വരില്ല ! എന്ത് കൊണ്ട് ?
പോലിസ് സ്റ്റേഷനില്‍ പോലിസ് കാണും ,പക്ഷെ ഫയര്‍ സ്റ്റേഷനില്‍ ഫയര്‍ കാണില്ല! എന്ത് കൊണ്ട് ?
ട്രെയിന്‍ പ്ലാറ്റ് ഫോമിലേക്ക് വരുന്നു എന്ന് വിളിച്ചു പറയും പക്ഷെ വരുന്നത് പാളത്തിലേക്കും ! എന്ത് കൊണ്ട് ?
ഒടുക്കത്തെ ചോദ്യം !
ബസ് പോകുമ്പോള്‍ ബസ് സ്റ്റാന്റ് കൂടെ വരുന്നില്ല പക്ഷെ സൈക്കിള്‍ പോകുമ്പോള്‍ സൈക്കിള്‍ സ്റ്റാന്റ് കൂടെ പോകുന്നു ! എന്ത് കൊണ്ട് ?
വായിച്ച എല്ലാരും ഉത്തരം പറഞ്ഞിട്ട് പോയാ മതി
മറ്റുള്ളവരുടെ തെറ്റുകള്‍ കണ്ടെത്താന്‍ ശ്രമിക്കും മുമ്പ് സ്വന്തം തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുക...
നഗര ഹൃദയത്തെ കീറിമുറിച്ചു ആ കെഎസ്ആര്‍ടി സി ബസ് അതി വേഗം നീങ്ങുകയാണ്.. സാമാന്യം തെറ്റില്ലാത്ത തിരക്കുമുണ്ട്.. എല്ലാ സീറ്റും ഫുള്ളാണ്... ജനാലക്കരികിലെ സീറ്റില്‍ ഇരുന്നു ഉച്ചക്ക് കണ്ട പടത്തിലെ കുഞ്ചാക്കോ ബോബന്റെ പ്രണയ രംഗങ്ങള്‍ അയവിറക്കുകയാണ് ഒരു ചെറുപ്പക്കാരന്‍..പെട്ടെന്ന് തൊട്ടടുത്ത സ്റ്റോപ്പില്‍ നിന്നും ഒരു സുന്തരിയായ ചെറുപ്പക്കാരി ബസ്സില്‍ കയറി.. അവന്റെ കണ്ണുകള്‍ വിടര്‍ന്നു.. കാറ്റില്‍ ഉലഞ്ഞ തലമുടി കൈകൊണ്ടവന്‍ മാടിയൊതുക്കി... അവള്‍ പിറകോട്ടു വന്നു അവന്റെ സീറ്റിന്റെ തൊട്ടടുത്ത് നിന്നു... അവന്‍ ചുറ്റിനും ഒന്ന് കണ്ണോടിച്ചു... ദേ സ്ത്രീകളുടെ സീറ്റില്‍ ഒരുത്തന്‍ ഇരിക്കുന്നു... അവന്റെ മനസ്സിലെ സാമൂഹ്യ സേവകന്‍ സട കുടഞ്ഞെണീറ്റു...
'' ഡോ സ്ത്രീകളുടെ സീറ്റില്‍ നിന്ന് ഒന്ന് എണീറ്റേ...
അയാളുടെ ശബ്ദം കേട്ട് അവള്‍ അവനെ ഒന്ന് നോക്കി... അവന്‍ ചെറുതായൊന്നു പുഞ്ചിരിച്ചു... മനസ്സില്‍ ചെറിയ ഒരു ലഡ്ഡു പൊട്ടി.. അയാള്‍ കേട്ടില്ല എന്ന് തോന്നുന്നു... ആ ചെറുപ്പക്കാരന്‍ ഒന്ന് കൂടെ ശബ്ദം ഉയര്‍ത്തി...
. ''ഡോ തന്നോടാ പറഞ്ഞത്.. തനിക്കെന്താ ചെവി കേട്ട് കൂടെ.. സ്ത്രീകളുടെ സീറ്റില്‍ നിന്നും എണീറ്റ് കൊടുക്കെടോ....'''
ഇത്തവണ അയാള്‍ കേട്ടു... അയാള്‍ ആയാസപ്പെട്ട് സീറ്റില്‍ നിന്നിറങ്ങി.. അപ്പോഴാണ് എല്ലാവരും അയാളെ ശ്രദ്ധിച്ചത്.. രണ്ടു കാലും ഇല്ലാത്ത ഒരു പാവം വികലാംഗന്‍...അയാള്‍ പതിയെ ഞരങ്ങി നീങ്ങി ആ ചെറുപ്പക്കാരന്റെ അടുതെത്തി... അപ്പോഴാണ് ആ ചെറുപ്പക്കാരന്‍ തന്റെ സീറ്റിന്‍റെ മുകളില്‍ എഴുതിയത് ശ്രദ്ദിച്ചത്.. '' വികലാംഗര്‍'''' അവന്റെ തല താഴ്ന്നു.. പതിയെ അവിടെ നിന്നും എണീറ്റു....
നുമ്മ മലയാളികള്‍ ഇങ്ങനെയാണ് .. സ്വന്തം കുറ്റങ്ങള്‍ പലപ്പോഴും കാണാറില്ല.. എന്നാലോ മറ്റുള്ളവരുടെ കുറ്റങ്ങള്‍ കാണുകയും ചെയ്യും...
വാല്‍കഷ്ണം... മറ്റുള്ളവരുടെ തെറ്റുകള്‍ കണ്ടെത്താന്‍ ശ്രമിക്കും മുമ്പ് സ്വന്തം തെറ്റുകള്‍ തിരുത്താന്‍ ശ്രമിക്കുക... —
നമ്മളെ പിഴിയുന്ന ബാങ്ക് നിയമങ്ങള്‍ക്കു ഒരു ചുട്ട മറുപടി
നല്ലൊരു സമര രീതി ഇതാ .. നമ്മളെ പിഴിയുന്ന ബാങ്ക് നിയമങ്ങള്‍ക്കു ഒരു ചുട്ട മറുപടി .....
പുതിയ ബാങ്ക് നിയമം അനുസരിച്ച് നമ്മുടെ അക്കൗണ്ട് ഉള്ള ബാങ്ക് atm ല്‍ നിന്നും പണം എടുക്കണോ ബാലന്‍സ് നോക്കാനോ വെറും 5 തവണ മാത്രമേ സൗജന്യം ഉള്ളു .. അതില്‍ കൂടുതല്‍ ആയാല്‍ ഓരോ തവണയും 20 രൂപ അധികം ഈടാക്കും എന്ന് ...
മറ്റു ബാങ്ക് atm ല്‍ ഇതു 3 തവണയും .....
ഇതില്‍ കൂടുതല്‍ ഏതു ബാങ്കില്‍ ആയാലും ബാലന്‍സ് ചെക്ക് ചെയ്താലും 20 രൂപ ചാര്‍ജ് ഈടാക്കും .,
അതും കോടാനു കോടി രൂപ കള്ളപണം ഉള്ള നമ്മുടെ നാട്ടില്‍ ...
പാവപെട്ടവന്‍ 100 ഉം 500 ഉം സ്വരുക്കൂട്ടിയ പണം ബാങ്കില്‍ ഇടുമ്പോള്‍ ആവശ്യത്തിനു മാത്രം എടുത്താല്‍ മതി എന്ന് കരുതിയാല്‍ നമ്മള്‍ പെട്ടു .
..നമ്മുടെ പണം എടുക്കാന്‍ നമ്മള്‍ ബാങ്കിന് 20 അങ്ങോട്ട് കൊടുക്കേണ്ട അവസ്ഥ ...
ഇതിനു നമ്മള്‍ വിചാരിച്ചാല്‍ എല്ലാ ബാങ്ക്കള്‍ക്കും ഒരു ഉത്തരം കൊടുക്കാം ... എന്താണെന്നോ ?
നമ്മള്‍ പണം ആവശ്യം ഉള്ളപ്പോള്‍ എല്ലാം ബാങ്കില്‍ ചെന്ന് എഴിതികൊടുത്തു പണം വാങ്ങുക ...അത് 100 രൂപ ആയാല്‍ പോലും ...പിന്നെ ബാലന്‍സ് ചെക്ക് ചെയ്യാനും ,.. നമ്മള്‍ ആവശ്യപെട്ടാല്‍ അത് പറഞ്ഞു തരാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട് ..അവര്‍ പറഞ്ഞു തന്നെ പറ്റു ...
ഇങ്ങനെ എല്ലാരും ചെയ്തു തുടങ്ങിയാല്‍ ബാങ്കുകാര്‍ അവരുടെ നിയമങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാകും ...തീര്‍ച്ചയായും ...
കാരണം അവരുടെ ജോലി ഭാരം ഇരട്ടിക്കും ......
ഒന്ന് ഓര്‍ത്ത് നോക്കു നമ്മുക്ക് വേണ്ടി ആരും മിണ്ടില്ല കാരണം നമ്മുടെ കയ്യില്‍ പണമില്ല .. ഉള്ളതാണേല്‍ തിരിച്ചു കിട്ടാന്‍ വീണ്ടും പണം കൊടുക്കേണ്ട അവസ്ഥയും ....
Pls SHARE ...........................
ഡല്‍ഹിയില്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ ചാകര
ഡല്‍ഹിയില്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ ചാകര. 2000 മോഡല്‍ കാറിനും വാനിനും ഏറ്റവുംകൂടിയവില അരലക്ഷത്തില്‍ താഴെ. ബസ്സിന് വില ഒന്നര ലക്ഷം. ബന്‍സിന് രണ്ട് മുതല്‍ മൂന്ന് ലക്ഷം വരെ മാത്രം!
2000 ന് മുമ്പ് നിര്‍മ്മിച്ച മുഴുവന്‍ വാഹനങ്ങളുംഡല്‍ഹിയില്‍ ദേശീയ ഗ്രീന്‍ ട്രിബൂണല്‍ നിരോധിച്ചതിനെതുടര്‍ന്നാണ് ഡല്‍ഹിയില്‍ വാഹന വില കുത്തനെ ഇടിഞ്ഞത്. ഉപയോഗിച്ച കാറു വില്‍പ്പന കേന്ദ്രങ്ങളില്‍ 1999 മോഡല്‍ സെന്‍കാറിന്റെ വില 30,000 രൂപ വരെയായി.
കരോള്‍ ബാഗ്, നാരായണ തുടങ്ങിയ കാര്‍ മാര്‍ക്കറ്റില്‍ പഴയവാഹനങ്ങളുടെ തള്ളികയറ്റമാണ്. ടയോടളട കൊറോള, ടാറ്റാ സഫാരി, മാരുതി, ബന്‍സ് എന്നിവയാണ് മാര്‍ക്കറ്റില്‍ കെട്ടിക്കിടക്കുന്നത്. ഗ്രീന്‍ ട്രിബ്യൂണലിന്റെ ഉത്തരവോടെ 10 ലക്ഷം വാഹനങ്ങളാണ് ഡല്‍ഹി റോഡുകളില്‍ നിന്ന് പുറത്തായതെന്ന് ഡല്‍ഹി മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ഒളിച്ചോടാന്‍ വെമ്പുന്ന കമിതാക്കളുടെ പ്രത്യേക ശ്രദ്ധക്ക്...
ഒളിച്ചോടാന്‍ വെമ്പുന്ന കമിതാക്കളുടെ പ്രത്യേക ശ്രദ്ധക്ക്...
1) നിങ്ങള്‍ ഓടിപ്പോകുന്നതിനു മുമ്പ് മാതാപിതാക്കള്‍ക്ക് ഹൃദ്രോഗം,രക്ത സമ്മര്‍ദം, ഷുഗര്‍,ഡിപ്രഷന്‍, അപസ്മാരം ഇതൊന്നുമില്ലെന്ന് നിങ്ങള്‍ ഉറപ്പു വരുത്തുക.
2) മാതാപിതാക്കള്‍ കഷ്ടപ്പെട്ട് സമ്പാദിച്ചു സ്വരൂക്കൂട്ടി വച്ചിരിക്കുന്ന പണം, പണ്ടങ്ങള്‍, വസ്ത്രങ്ങള്‍ കിടപ്പാടത്തിന്റെ പട്ടയങ്ങള്‍ ഇതൊന്നും എടുത്തുകൊണ്ടു പോകാതിരിക്കുക.
3) നിച്ചയിച്ചു ഉറപ്പിച്ച കല്യാണ തലേന്നോ,കല്യാണ രാത്രിയിലോ കല്യാണം നിച്ചയിച്ച ശേഷമോ ഓടിപ്പോകാതിരിക്കുക.
4) നിങ്ങള്‍ക്കൊരു പ്രണയമുണ്ടെങ്കില്‍ അത് തീര്‍ച്ചയായും മാതാപിതാക്കളെ അറിയിക്കുക.
5) നിങ്ങള്ക്ക് മാതാപിതാക്കളോട് പറയാന്‍ മടിയാണെങ്കില്‍ പ്രതിശ്രുതവധു വരനെയോ അറിയിക്കുക.അവര്‍ വേറെ നല്ല ആലോചനകള്‍ നോക്കിക്കോളും,എച്ചില് തിന്നാന്‍ ആരും ഇഷ്ടപ്പെടില്ലല്ലോ...
6) ഓടിപ്പോകുന്നതിനു മുമ്പ് കെട്ടിക്കാനും കെട്ടാനും ഉള്ള സഹോദരങ്ങളുടെ ഭാവിയെക്കുറിച്ച് നന്നായി ആലോചിക്കുക.
7) നിങ്ങളെ ഇക്കാലമത്രയും കാക്കക്കും പൂച്ചക്കും പട്ടിക്കും പീഡനവീരന്മാര്‍ക്കും നല്‍കാതെ ഒരു കുറവും വരുത്താതെ ഭക്ഷണം തന്നും വസ്ത്രം കിടപ്പാടം വിദ്യാഭ്യാസം ,താങ്ങും തണലും തന്നു പെറ്റ് പോറ്റി വളര്‍ത്തിയ മാതാപിതാക്കളെ ഓര്‍ക്കുക.നാളെ തകരാന്‍ പോകുന്ന സഹോദരങ്ങളുടെ അഭിമാനത്തെക്കുറിച്ച് ഓര്‍ക്കുക.
8) വിളിച്ചിറക്കി കൊണ്ട് പോകുന്നവന് സ്ഥിരവരുമാനമുള്ള ജോലിയുണ്ടെന്നു കാമുകി ഉറപ്പു വരുത്തുക.
9) പോറ്റിവളര്‍ത്തിയ മാതാപിതാക്കളെയും സഹോദരങ്ങളെയും വഞ്ചിച്ചു തനിക്കൊപ്പം ഇറങ്ങി വന്ന കാമുകി നാളൊരിക്കല്‍ മറ്റൊരുവനൊപ്പം ഓടിപ്പോകില്ലെന്നു കാമുകന്‍ ഉറപ്പുവരുത്തുക.
10) സ്വജാതിയില്‍ ഉള്ളവരുടെ കൂടെ ഓടിപ്പോകാന്‍ പ്രത്യേകം ശ്രദ്ധിക്കുക.ജാതി മാറ്റം,പേര് മാറ്റല്‍,ഇതിനെല്ലാം പിന്നീട് കുറെ ഓടേണ്ടിവരും.അതില്‍ നിന്നെല്ലാം മുക്തരാകാം.
11) ഓടിപ്പോകുന്നതിനു ഒരു മാസം മുമ്പ് വിവാഹ രജിസ്ട്രാര്‍ക്ക് തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നത് കാണിച്ചു അപേക്ഷ കൊടുക്കുക.
12) വനിതാ കമ്മിഷനോ സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളോ നടത്തുന്ന പ്രീ മാരേജ് കൌന്സിലിങ്ങില്‍ കമിതാക്കള്‍ തീര്‍ച്ചയായും പങ്കെടുക്കുക.
13) പത്തിലധികം പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ കമിതാക്കള്‍ ഓടിപ്പോകും മുമ്പ് തന്നെ എടുത്തു വയ്ക്കുക.പിന്നീട് സമയത്തിന് ഫോട്ടോക്ക് വേണ്ടി കിടന്നോടെണ്ടി വരില്ല.
14) കാമുകിക്ക് പതിനെട്ടു വയസു പൂര്‍ത്തിയായെന്നു കാമുകന്‍ ഉറപ്പിച്ചു മനസ്സിലാക്കി വയ്ക്കുക,അല്ലെങ്കില്‍ മണിയറയില്‍ കിടക്കേണ്ട കാമുകന്റെ കിടപ്പ് പിന്നീട് ജയിലറയില്‍ ആയിരിക്കും.(പെണ്ണിന് പതിനെട്ടു വയസും പുരുഷന് ഇരുപത്തി ഒന്ന് വയസുമാണ് നിയമപ്രകാരം ഉള്ള വിവാഹ പ്രായം )
15) ഓടിപ്പോകും മുമ്പ് കമിതാക്കള്‍ വയസു തെളിയിക്കാനുള്ള രേഖകള്‍ കൈയ്യില്‍ സൂക്ഷിക്കുക.പാസ്പോര്‍ട്ട്,സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്,ട്രൈവിംഗ് ലൈസന്‍സ്,ജനന സര്‍ട്ടിഫിക്കറ്റ് ഇതിലേതെങ്കിലും ഒന്ന് കൈയ്യില്‍ കരുതുക.
16) ഓടിപ്പോകാന്‍ സഹായിക്കുന്ന കൂട്ടുകാര്‍ പിന്നീട് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്കുണ്ടാകുന്ന പ്രതിസന്ധികളില്‍ കൂടെയുണ്ടാകില്ല എന്നത് മനസ്സില്‍ ഓര്‍ത്തു വയ്ക്കുക.സിനിമാ താരങ്ങളുടെ ഒളിച്ചോട്ട വിവാഹങ്ങളെ അനുകരിക്കാതിരിക്കുക.
17) ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാല്‍ അപ്പനുമമ്മയും വീട്ടില്‍ വിളിച്ചു കേറ്റും എന്നുള്ള ധാരണ കമിതാക്കള്‍ മുളയിലേ നുള്ളുക.ഇപ്പോഴുള്ള മാതാപിതാക്കള്‍ വളരെ പ്രാക്ടിക്കല്‍ ആണ്.അവര്‍ നിങ്ങള്ക്ക് തരാനുള്ള ഓഹരി ഏതെങ്കിലും അനാഥാലയങ്ങള്‍ക്ക് നല്‍കും.
18) ഓടിപ്പോകും മുമ്പ് അടിസ്ഥാന സൌകര്യങ്ങള്‍ എല്ലാം ഉള്ള നല്ലൊരു വീട്,കുറെ പണം,വീട്ടു സാധനങ്ങള്‍,ഭക്ഷണ പദാര്‍ഥങ്ങള്‍,വസ്ത്രങ്ങള്‍ ഇതെല്ലാം തയ്യാറാക്കി വയ്ക്കുക.
19) തന്നെ വിശ്വസിച്ചു ഇറങ്ങി വന്ന പെണ്ണിനെ കാമുകന്‍ കൈവെടിയാതെ നോക്കുക.
കണ്കണ്ട കാമുകനെ കാമുകിയും വന്ചിക്കാതിരിക്കുക.
20) ഓടിപ്പോകും മുമ്പ് പലവട്ടം നന്നായി ചിന്തിക്കുക...